Friday, 17 October 2014

ഗള്‍ഫ്‌ മലയാളികള്‍ നാലാംകിട സൈബര്‍ ഗുണ്ടകാളോ?

        കേരളത്തെ സംബന്ധിച്ചേടത്തോളം ഗള്‍ഫ് ഒരു പുണ്യഭൂമിയാണ്.കാരണം പഠിപ്പും വിദ്യാഭ്യാസവുമില്ലാതെ കവലകളിലും,ബസ്‌ സ്റ്റോപ്പുകളിലും,പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞും നാട്ടുകാരുടെ പരദൂഷണം പറഞ്ഞും,തേങ്ങയും മാങ്ങയും മോഷ്ടിച്ചും ഭരണകൂടത്തിനും,പൊതുസമൂഹത്തിനും കാല്‍കാശിന്‍റെ ഗുണമില്ലാതിരുന്ന ഒരു വലീയ ജനസമൂഹത്തെ ദത്തെടുത്തു അവിടെ ചുരുങ്ങിയത് അവരുടെ കക്കൂസും,ആസനവും വൃത്തിയാക്കുന്ന പണിയെങ്കിലും നല്‍കി നമ്മുടെ നാടിന്‍റെ ക്രമസമാധാനം തന്നെ മെച്ചപ്പെടുത്തിയ ഒരു വലീയ പുണ്യഭൂമി തന്നെയാണ് ഗള്‍ഫ് മരുഭൂമികള്‍.ഇന്നു കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കുടുംബങ്ങളും കഞ്ഞികുടിച്ചു കഴിയുന്നതിനു പിന്നില്‍ എണ്ണപാടങ്ങള്‍ കൊണ്ടു അനുഗ്രഹീതമായ ഈ പുണ്യഭൂമിയുള്ളത് കൊണ്ടു മാത്രമാണ്.

     എന്നാല്‍ കേരളത്തില്‍ ചണ്ടികളായി ജീവിച്ചു തീര്‍ക്കേണ്ടിയിരുന്ന ഈ ജനവിഭാഗം അവിടെ ഗള്‍ഫ്‌ പുണ്യഭൂമിയില്‍ അറബികളുടെ കക്കൂസും ആസനവും വരെ വൃത്തിയാക്കികൊണ്ടു ജീവിക്കാനുള്ള പണം കണ്ടെത്തിയതോടെ സ്വന്തം ജനമാവാസനയായ പരദൂഷണവും,കുത്തിതിരുപ്പും അസൂയയും വീണ്ടും പോടീ തട്ടി പുറത്തെടുത്തിരിക്കുന്നു എന്നു വേണം കഴിഞ്ഞ കുറെകാലങ്ങളായുള്ള സംഭവങ്ങള്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാനാവുക.സ്മാര്‍ട്ട്‌ഫോണുകളും ഇന്റര്‍നെറ്റുമൊക്കെ വിദ്യാഭ്യാസവും,സംസ്കാരവും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ ഗള്‍ഫ്‌ക്കാര്‍ക്കുപോലും ലഭ്യമായ ഈ കാലത്ത് ഇത്തരക്കാരുടെ ശല്യം പെരുകിയില്ലെങ്കിലേ അത്ഭുതമുള്ളു.ഇന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്ന സകല വഷളത്തരങ്ങളുടെയും പിന്നില്‍ പ്രധാനമായും കുറെ വിവരദോഷികളും,അല്പ്പന്മാരുമായ ഗള്‍ഫ്‌ പ്രവാസികള്‍ മാത്രമാണ്.

     ഈ അടുത്തകാലത്ത് വിവാദമായ സകല സംഭവങ്ങളിലും തെറിയഭിക്ഷേകം വാരി വിതറി നാം മലയാളികളെ മുഴുവന്‍ നാറ്റിച്ചിരിക്കുകയാണ് ഈ അറബി വേലക്കാര്‍.ഡെക്കാന്‍ ക്രോണിക്കിള്‍ എന്ന പത്രം മലയാളികളെ വിശേഷിപ്പിച്ചത് സൈബര്‍ ഗുണ്ടകള്‍ എന്നാണു.എന്താ ചെയ്യാ.നാട്ടില്‍ നിന്നാല്‍ ഇവര്‍ പട്ടിണികിടന്നു പിടിച്ചുപറിയും,മോഷണവുമായി ബാക്കിയുള്ളവരുടെ ക്രമസമാധാനവും തകരുമായിരുന്നു.അത്തരക്കാര്‍ മൊത്തം അറബിവേലയ്ക്കായി അങ്ങ് ഗള്‍ഫില്‍ പോയാപ്പോള്‍ ഇനിയിപ്പം നന്നായിക്കോളും എന്നു കരുതിയ നമ്മളെ പോലത്തെ വിദ്യാസമ്പന്നരും,സംസ്കാരവുമുള്ള നല്ല മലയാളികള്‍ ശശിയായി എന്നു പറഞ്ഞാല്‍ മതിയെല്ലോ.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വിരലില്‍ എണ്ണാവുന്ന രാജ്യക്കാര്‍ മാത്രമറിയുന്ന ഒരു കൂതറ ക്രിക്കെറ്റ് കളിക്കാരനെ ലോകം മുഴുവനറിയുന്ന മാറിയ ഷറപ്പോവ എന്ന സുന്ദരി അറിയില്ല എന്നു ഒരു സത്യം പറഞ്ഞപ്പോള്‍ കണ്ടതാണ് ഗള്‍ഫ്‌ പ്രവാസികളുടെ ഭാഷസൗകുമാര്യം.എന്തൊക്കെ തെറിയാണ് ആ പാവം റഷ്യക്കാരിയെ അവരുടെ പേജില്‍കേറി വിളിച്ചത്.അതും മലയാളത്തില്‍ എന്നതാണ് തമാശ.ദേ ഇപ്പോള്‍ പുതിയ ഒരു റിപ്പോര്‍ട്ട് കൂടി വന്നിരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ വാട്സ്അപ്പ്‌ വഴി പ്രചരിച്ച സരിതയുടെ അശ്ലീല വീഡിയോ പടര്‍ത്തിതും അധികവും ഈ ഗള്‍ഫ്‌ പ്രവാസികളാണ് പോലും.എനിക്ക് ഇവരോടു ചോദിക്കാനുള്ളത്...ഹേ വിവരംകെട്ട അറബിവേലക്കാരെ നിങ്ങള്‍ക്ക് അവിടെ ഒരു പണിയുമില്ലേ?ഒന്നുമില്ലെങ്കില്‍ അവിടെയുള്ള ഒട്ടകത്തിന്‍റെ കൂടി ആസനം കഴുകി വൃത്തിയാക്കുക.

       ഈ ലേഖനതിനായി ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ നല്ലവരും അധ്വാനശീലരുമായ നല്ല ഗള്‍ഫ്‌ പ്രാവാസികള്‍ക്ക് വേദനിക്കുമെന്നു എനിക്കറിയാം.നിങ്ങളോട് എനിക്കു പറയുവാനുള്ളത്.ദയവു ചെയ്തു നിങ്ങള്‍ എന്നോടു ക്ഷമിക്കുക.ഇത്തരക്കാരെകൊണ്ടു നിങ്ങളും,ഞങ്ങളും ഉള്‍പ്പടെയുള്ള നല്ല മലയാളികള്‍ക്കും കൂടി ചീത്തപെരാവുകയാണ്.ആയതിനാല്‍ അത്തരക്കാരെ നിയന്ത്രിക്കാന്‍ ഇത്തരം കടുത്ത പ്രയോഗങ്ങള്‍ അനിവാര്യമാണ്.പിന്നെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാഭ്യാസവും,കഴിവുമില്ലാത്ത അലവലാതി ഗള്‍ഫ്‌ പ്രവാസികളോട് ഞങ്ങള്‍ നാട്ടിലെ മലയാളികള്‍ക്ക് പറയാനുള്ളത്, നിങ്ങള്‍ ദയവു ചെയ്തു അറബികളുടെ ആസനം കഴുകി നല്ലവണ്ണം കുളിക്കുക.അല്ലാതെ അതിന്‍റെ നാറ്റം ഓണ്‍ലൈന്‍ വഴി കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ തെറി വിളിച്ചു നാറ്റിക്കരുത്.ആസനം മര്യാദക്ക് കഴുകാത്തപ്പോള്‍ അറബികള്‍ നിങ്ങളെ വിളിക്കുന്ന തെറികള്‍ നിങ്ങളുടെ മനസ്സില്‍ തന്നെ ഒതുക്കി നിര്‍ത്തുക.

Sunday, 12 October 2014

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത

           പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നു ആക്കുന്നതിനെ സംബന്ധിച്ച് നമ്മുടെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വമായി ആലോചിക്കുന്നതു ഏവരും അറിഞ്ഞു കാണുമല്ലോ.വര്‍ഷങ്ങളായി ഈ വിഷയത്തില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.വികസിത രാജ്യങ്ങളില്‍ പോലും വിവാഹ പ്രായം പതിനെട്ടിലും കുറവാണ് എന്നതാണ് ഇതിനെ എതിര്‍ക്കുന്നവരുടെ പ്രധാന ന്യായം.പക്ഷെ ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത്തരമൊരു നീക്കത്തിന്‍റെ പ്രായോഗികമായ ആവശ്യകത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

         ഇന്നു നമ്മുടെ രാജ്യത്ത് പതിനെട്ടു വയസ്സില്‍ വിവാഹം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളില്‍ 95 ശതമാനംപേര്‍ക്കും പിന്നീടുള്ള വിദ്യാഭ്യാസം തുടരാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് ഈ വിഷയത്തില്‍ ഒരു മാറ്റം ആവശ്യമുണ്ട് എന്നു വാദിക്കാനുള്ള പ്രധാന കാരണം.നമ്മുക്കറിയാം നമ്മുടെ സംസ്ഥാനത്ത് ഈ അടുത്തകാലങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും പതിനാറാക്കണം എന്ന ആവശ്യം ചില കോണുകളില്‍ നിന്നും ഉയരുകയുണ്ടായി.വികസിത രാജ്യങ്ങളില്‍ പോലും പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ നിയന്ത്രണമില്ല എന്നായിരുന്നു അവര്‍ ഉന്നയിച്ച ന്യായം.എന്നാല്‍ സത്യത്തില്‍ ഇത്തരമൊരു ആവശ്യം ഉയരാനുള്ള കാരണം നമ്മുടെ സാഹൂഹ്യഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്.ഇന്ന് നമ്മുടെ സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികള്‍ക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസം തന്നെ പെണ്‍കുട്ടികള്‍ക്കും നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായിരിക്കുന്നു.നമ്മുടെ സമൂഹത്തില്‍ വന്ന ഈ മാറ്റത്തിന്‍റെ പരിണിത ഫലമായി നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിച്ചു.അതിനാല്‍ തന്നെ തങ്ങളെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ ഒരുവനുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇന്നത്തെകാലത്തെ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല.അവരുടെ രക്ഷിതാക്കളും അത്തരം ബന്ധങ്ങളെ എതിര്‍ക്കുന്നു.ഇതിന്‍റെ ഫലമായി വലിയ ഒരു വിഭാഗം ആണ്‍കുട്ടികള്‍ക്ക് പെണ്ണു കിട്ടാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.പത്താം ക്ലാസും,ചിലപ്പോള്‍ കഷ്ടി പ്ലസ്‌ ടൂവും മാത്രം വിദ്യാഭ്യാസമുള്ള പല യുവാക്കളും ഗള്‍ഫ്‌ നാടുകളില്‍ പോയി ജോലി ചെയ്താണ് ജീവിതം കഴിക്കുന്നത്‌.അങ്ങനെ ഒരു വലിയ ഒരു വിഭാഗം നമ്മുടെ സംസ്ഥാനത് നിലവില്‍നില്‍ക്കെ പെണ്‍കുട്ടി ഇന്നു കാണുന്ന വിധത്തില്‍ വിദ്യാഭ്യാസം നേടുന്നത് നമ്മുടെ സാമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ചില്ലറയല്ല.പഴയകാലങ്ങള്‍ക്ക് വിഭിന്നമായി ഇന്നു ഗള്‍ഫ്‌ പ്രവാസികള്‍ക്ക് പെണ്ണുകിട്ടാന്‍ ബുദ്ധിമുട്ടാകുന്നതിന്‍റെ ഏറ്റവും പ്രധാനമായ കാരണവും ഇതു തന്നെ.

           ഇത്തരമൊരു സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കുവാന്‍ വേണ്ടിയുള്ള ആവശ്യം ഉയരുന്നത്.ഇന്നു പെണ്‍കുട്ടികള്‍ നേടുന്ന ഉന്നത വിദ്യാഭ്യാസത്തിനു തടയിടുകയെന്ന ലക്ഷ്യം തന്നെയാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്ന ഭൂരിപക്ഷത്തിന്‍റെയും ലക്ഷ്യം.ഇന്നു നമ്മുടെ നാട്ടില്‍ പതിനെട്ടു വയസ്സില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ പിന്നീടുള്ള വിദ്യാഭ്യാസം തടസ്സപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്.അതു മാത്രമല്ല പതിനാറു വയസ്സ് എന്ന് പറയുമ്പോള്‍ കഷ്ടിച്ച് പത്താം ക്ലാസ്സ് മാത്രം കഴിയുന്ന പ്രായമാണ്.ആ പ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ സാധിച്ചാല്‍ ഇന്നു പത്താം ക്ലാസ്സും ഗുസ്തിയും മാത്രമായി ഗള്‍ഫ്‌ നാടുകളില്‍ അടിമകളായി കൂലിവേല ചെയ്തു ജീവിക്കുന്ന പ്രവാസി വിഭാഗത്തിനും പെണ്ണു കിട്ടുവാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്.ഈ ആവശ്യത്തിന്‍റെ പിന്നിലുള്ള ദുരുധ്വാശം ഇതുമാത്രമാണ്.

       ഇത്തരം നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നിയമമാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ മുന്നിലുള്ളത്.പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നു ഇരുപത്തൊന്നാക്കുന്നതോടെ അവര്‍ക്ക്  ഉന്നത വിദ്യാഭ്യാസം നേടുവാനുള്ള സാഹചര്യം വര്‍ദ്ധിക്കുകയാണ്.അപ്പോള്‍ ചിലര്‍ ചോദിക്കും ഇത്തരമൊരു നിയമം ലൈംഗിക അവകാശങ്ങള്‍ക്കുമേലുള്ള കനത്ത പ്രഹരമാവില്ലേയെന്നു.ഒരു വിദ്യാഭ്യാസ സമൂഹത്തില്‍ ലൈംഗികത ഒരു വിഷയമേയല്ല.മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒരു സമൂഹത്തില്‍ പൂര്‍വ്വ ലൈംഗീക ജീവിതമോന്നും പില്‍കാല ജീവിതത്തില്‍ ബാധിക്കുകയില്ല എന്നതാണ് സത്യം.അതുമാത്രമല്ല ഇന്നു നാം കാണുന്ന തരത്തിലുള്ള അവിഹിത ബന്ധങ്ങളും കുറയുകയും ചെയ്യുന്നതാണ്.ഓര്‍ക്കുക ഏറ്റവും കൂടുതല്‍ അവിഹിത ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ഗള്‍ഫ്‌ പ്രവാസികളുടെ ഭാര്യമാരുടെ ഇടയിലാണ് എന്നതും ഈ അവസ്സരത്തില്‍ ഓര്‍ക്കേണ്ടതാണ്.പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കുന്നതിനെ നമ്മുടെ വിദ്യാഭ്യാസ സമൂഹം ഇരുകയ്യും നീട്ടി സ്വികരിക്കുന്നതാണ്.

Sunday, 5 October 2014

ഓ രാജഗോപാലന്‍റെ തോല്‍വി:പണി കിട്ടുന്നത് സഞ്ജുവിനോ?

       ഈ കഴിഞ്ഞ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ഓ രാജഗോപാലന്‍ മിന്നുന്ന പ്രകടനം നടത്തി ചരിത്രത്തിലാദ്യാമായി ബി ജെ പ്പിയെ രണ്ടാം സ്ഥാനത് എത്തിച്ചത് ഏവര്‍ക്കും അറിയാമല്ലോ.തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പേ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥിയും വിവാദനായകനുമായ ശ്രിമാന്‍ ശശി തരൂര്‍ ഒരു സഭയില്‍ ചെന്നു വോട്ടു മറിക്കണം എന്നു അപേക്ഷിക്കുന്ന വീഡിയോ ക്ലിപ്പ് കൊണ്ട്, മുമ്പേ തന്നെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലം കൂടിയായിരുന്നു അത്.തിരുവനന്തപുരം പാര്‍ലിമന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയോജകമണ്ഡലങ്ങളില്‍ നാലെണ്ണത്തിലും ഒന്നാം സ്ഥാനത്ത് എത്തിയ ശ്രീ ഓ രാജഗോപാലന്‍, ന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മറ്റു മൂന്നു മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതാണ് അദ്ദേഹത്തിന്റെ തോല്‍വിക്കു കാരണം എന്നു പകല്‍ പോലെ വ്യക്തമായതുമാണ്.

     ഇനി നമ്മള്‍ക്ക് വിഷയത്തിലേക്ക് കടക്കാം.അന്നു ഓ രാജഗോപാലന്‍റെ തോല്‍വിക്കു ചുക്കാന്‍ പിടിച്ച ചില ന്യൂനപക്ഷ വിഭാഗങ്ങളെ കിട്ടുന്നിടത്ത് വെച്ച് പണി കൊടുത്തു പ്രതികാരം തീര്‍ക്കുക എന്നതാണ് ഇപ്പോളത്തെ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.അതിന്‍റെ ഒരു ഉദാഹരണമാണ് സഞ്ജു സാംസണ്‍ എന്ന കേരളത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ യുവ ക്രിക്കെറ്ററുടെ അനുഭവം നമ്മുക്കു കാട്ടി തരുന്നത്.തിരുവന്തപുരത്തെ ഒരു ന്യൂനപക്ഷ കുടുംബത്തില്‍ ജനിച്ച സഞ്ജുവിന്‍റെ കരിയര്‍ തന്നെ അവതാളത്തിലാക്കിക്കൊണ്ടാണ് സമീപകാലങ്ങളിലെ ബി സി സി ഐ നടപടികള്‍ മുന്നോട്ടു പോകുന്നത്.ഇംഗ്ലണ്ട് പര്യടനത്തിനായി ടീമില്‍ ഉള്‍പെട്ട സഞ്ജുവിനെ ഒരു മല്‍സരത്തില്‍ പോലും കളിപ്പിക്കാതെയിരുന്നതും ഒരു പക്ഷെ അണിയറയില്‍ നടക്കുന്ന ഇത്തരം ചരടുവലികളുടെ ഭാഗമാവാം.നാലാം മല്‍സരത്തില്‍ തന്നെ പരമ്പര ഉറപ്പാക്കിയ ഇന്ത്യയുടെ അവസാന കളിയില്‍ പോലും സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് രോഷതോടെയാണ് സുനില്‍ ഗവാസ്ക്കര്‍ അടക്കമുള്ള പ്രമുഖര്‍ പ്രതികരിച്ചത്.അന്നു അതിറെയൊക്കെ പഴി ക്യാപ്റ്റനായ ധോണിയില്‍ എത്തിചേര്‍ന്നെങ്കിലും ഇതിന്റെയൊക്കെ മൂല കാരണം മറ്റു പലതുമാണ് എന്നാണു അണിയറ സംസാരം.

     മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ്‌ ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ധാക്ഷണ്യം ഒഴിവാക്കിയിരിക്കുന്നു.മുമ്പ് ഇന്ത്യന്‍ ടീമില്‍ ഏത്തപെട്ട ശീശാന്തിന്‍റെ അമ്മ ഒരു ബിരിയാണി തിന്നാല്‍ വരെ വാര്‍ത്തയാക്കിയിരുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഈ അവഗണനയെ കുറിച്ച് ഒരക്ഷരം ഉരിയാടാത്തതും ശ്രദ്ധെയാമാണ്.ദീപസ്തംപം മാഹാശ്ചാര്യം, പക്ഷെ നമ്മുക്കും കിട്ടണം പണം.അത്ര തന്നെ.എന്തായാലും മതങ്ങളുടെയും ,പാര്‍ട്ടികളുടെയും മത ഭ്രാന്തു കാരണം കരിയര്‍ അവസാനിപ്പിക്കേണ്ട ഗതികേടിലാണ് നമ്മുടെ പാവം സഞ്ജു എന്നു കരുതേണ്ടിയിരിക്കുന്നു.

Sunday, 21 September 2014

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ രാജ്യസഭയുടെ അപമാനമോ?

            സത്യത്തില്‍ ഈ ചോദ്യത്തിന് യാതൊരു അര്‍ത്ഥവുമില്ല.കാരണം ഇന്ത്യന്‍ പാര്‍ലിമെന്‍റ് ഇന്നേവരെ കണ്ട ഏറ്റവും കഴിവുകെട്ട എം പി എന്ന റെക്കോര്‍ഡും ക്രിക്കറ്റ് ലോകത്തിലെ ഈ റെക്കോര്‍ഡ്‌ തമ്പുരാനു(അതില്‍ എല്ലാം തന്നെ ടീമിന് ഗുണമില്ലത്തതാണെങ്കിലും) സ്വന്തമായിരിക്കുന്നു എന്നു വേണം കരുതാന്‍.എം പിയായിട്ടു രണ്ടു വര്‍ഷത്തിനു മുകളിലായെങ്കിലും ഇത് വരെ ഇദ്ദേഹം സഭയില്‍ പങ്കെടുത്ത ദിവസത്തിന്‍റെ എണ്ണം രണ്ടക്കം എത്തിയിട്ടില്ല എന്ന അത്യന്തം ഭീകരമായ വസ്തുതയുമുണ്ട്.അതിലും ഭീകരം എം പിയെന്ന നിലയ്ക്ക് രണ്ടു വര്‍ഷമായി ഇദ്ദേഹത്തിന് മണ്ഡല വികസനത്തിന്‌ അനുവദിക്കപെട്ട കോടികളില്‍ ഒരു നായ പൈസ പോലും ചിലവാക്കിയിട്ടില്ല എന്ന സത്യമാണ്!ക്രിക്കറ്റില്‍ ഉള്‍പ്പടെയുള്ള ഇദ്ദേഹത്തിന്‍റെ പല പൊള്ളത്തരങ്ങളും ഇതിനു മുമ്പ് തന്നെ ഞാന്‍ ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്.അന്നൊക്കെ ലഭിച്ച ബുദ്ധിമാന്മാരുടെ അഭിനന്ദനങ്ങളും,വിഡ്ഢികളുടെ തെറി വിളികളും പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഞാന്‍ ഇത് എഴുതുന്നത്‌.

        രണ്ടു വര്‍ഷം മുമ്പ് ഇദ്ദേഹം കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സോണിയ ഗാന്ധിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയതും അതിനു തൊട്ടു പിന്നാലെ ഇദ്ദേഹത്തെ കോണ്‍ഗ്രസ്സിന്റെ രാജ്യ സഭ എം പി ആയി നോമിനേറ്റ് ചെയ്ത വാര്‍ത്തയും പുറത്തു വന്നത് അന്ന് തന്നെ അപൂര്‍വ്വം ചില കേന്ദ്രങ്ങളില്‍ അസ്വാസ്ഥ്യം സൃഷ്ട്ടിച്ചിരുന്നു.എന്നാല്‍ ആരാധന മൂത്തു വിഡ്ഢികളായി തീര്‍ന്ന ഇന്ത്യന്‍ ജനതയുടെ ദൈവമായ ഇദ്ദേഹത്തെ തൊടാന്‍ ഇവിടെയുള്ള സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,മാധ്യമങ്ങള്‍ക്കും ഭയമായിരുന്നു.ഇന്ത്യയുടെ അഭിനവ ഉരുക്കു മനുഷ്യനായ ഇപ്പോഴത്തെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി പോലും തന്‍റെ പാര്‍ട്ടിയുടെ എതിരാളികളായ കോണ്‍ഗ്രസ്‌ നടത്തിയ ഈ നാറിയ തീരുമാനത്തിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ മാളത്തില്‍ ഒളിച്ചതും നാം എല്ലാവരും കണ്ടതാണ്.സത്യത്തില്‍ ഇന്ത്യന്‍ ജനതയുടെ അന്തമായ താരാരധന ഇദ്ദേഹം ചില അവസരവാദി രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് അധികാര സ്ഥാനങ്ങളില്‍ നുഴഞ്ഞു കയറുവാനായി വിദഗ്ദ്ധമായി ഉപയോഗപെടുത്തി എന്നു വേണം കരുതാന്‍.

       മുമ്പ് കപ്പില്‍ദേവിനും,മോഹന്‍ലാലിനും,എം എസ് ധോണിക്കും പട്ടാളത്തിന്റെ ഉയര്‍ന്ന പദവികള്‍ ബഹുമാന സൂചകമായി നല്‍കിയതിനെ വിമര്‍ശിച്ച ജനങ്ങള്‍ ആരും തന്നെ നമ്മുടെ ജനാധിപത്യ ശ്രീകോവിലിനു അകത്തു നടക്കുന്ന ഈ നിക്രിഷ്ട്ടമായ സംഭവങ്ങളില്‍ ഒരക്ഷരം പോലും ഇതു വരെ ഒരിടത്തും പ്രതികരിച്ചു കാണുന്നില്ല.മോഹന്‍ലാലിന് പട്ടാള പദവി കൊടുത്തപ്പോള്‍ അദ്ദേഹത്തിന്‍റെ തടിയുമായി ഇടകലര്‍ത്തി ഫോട്ടോ ഷോപ്പ് കോമാളിത്തരങ്ങള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച ഒറ്റ കലാകാരനും ഈ കാര്യത്തില്‍ മിണ്ടുന്നില്ല.മോഹന്‍ലാലും,കപ്പില്‍ ദേവും,ധോനിയുമോക്ക ഒന്നുമില്ലെങ്കിലും വര്‍ഷത്തില്‍ മൂന്നു നാല് ദിവസങ്ങള്‍ എങ്കിലും അവരുടെ പദവിയെ ന്യായിക്കരിക്കും വിധം പരിശീലങ്ങള്‍ നടത്താറുണ്ട്.അതിന്റെ ഗുണം അവര്‍ ഉള്‍പ്പെടുന്ന രേജിമെണ്ടുകളില്‍ കാണാനുമുണ്ട്.എന്നാല്‍ ഇതിന്‍റെ നേരെ വിപരിതമാണ് നമ്മുടെ ക്രിക്കറ്റ്‌ ദൈവത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്.ഇദ്ദേഹത്തിന്‍റെ പ്രശസ്തിയില്‍ അക്രിഷ്ട്ടരായ വ്യോമസേന ജനങ്ങളെ ആകര്ഷിക്കുവനായി ഇദ്ദേഹത്തെ മാര്‍ഷല്‍ പദവി നല്‍കി ബഹുമാനിച്ച കാര്യം ഇവിടെയുള്ള സകല മാധ്യമങ്ങളും ആഘോഷിച്ചിരുന്നല്ലോ.എന്നാല്‍ പിന്നീട് ഇദ്ദേഹം ഉള്‍പ്പെട്ട വ്യോമസേനയില്‍ ആളുകള്‍ ചേരുന്നത് വന്‍ തോതില്‍ കുറയാനിടയായ സാഹചര്യം മനസ്സിലാക്കിയ അവര്‍ താങ്കളുടെ തെറ്റ് തിരുത്തി ഇദ്ദേഹത്തിന് നല്‍കിയ പദവി തിരിച്ചെടുത്ത കാര്യം മാധ്യമങ്ങള്‍ അന്തസോടെ മുക്കുകയോ,പ്രാധാന്യം നല്‍കാതെയോ ആക്കി മാറ്റി.

        അതെ ഇന്ത്യന്‍ വ്യോമസേന കാട്ടിയ ആത്മാര്‍ഥത ഇദ്ദേഹത്തെ പാര്‍ലിമെന്റില്‍ കയറുവാന്‍ സഹായിച്ച കോണ്‍ഗ്രസ്‌ കാണിക്കണം.എത്രയും പെട്ടെന്ന് തന്നെ ഇദ്ദേഹത്തെ എം പി സ്ഥാനത്തു നിന്നും പിന്‍വലിച്ചില്ലെങ്കില്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള അനവധി മഹാരഥന്മാര്‍ വാണ ഇന്ത്യയിലെ ഏറ്റവും വലിയ മതേതരത്വ പാര്‍ട്ടിക്ക് കനത്ത കറയാവുന്നതാണ്.ക്രിക്കെറ്റ് ദൈവമെന്നു ഇദ്ദേഹത്തെ വിളിച്ച ജനങ്ങള്‍ക്ക്‌ പാര്‍ലിമെന്റിലെ ചെകുത്താന്‍ എന്നു മാറ്റി വിളിക്കുവാന്‍ ആഗ്രഹിക്കില്ല.അവരെ കൊണ്ടു അങ്ങനെ വിളിപ്പിക്കരുത്........

Friday, 25 July 2014

ഹമാസ്‌ ചെകുത്താനും ഇസ്രായേല്‍ കടലിനുമിടയില്‍ ഗാസയിലെ മക്കള്‍............

"ലോകത്തില്‍ ഒരു നരകമുണ്ടെങ്കില്‍ അതു ഇതാണ്.....ഇതാണ്.....ഇതാണ്....."

ഗാസയിലെ ജനങ്ങളോട് നരകത്തെ കുറിച്ചു ചോദിച്ചാല്‍ ഇതാവും അവരുടെ ഉത്തരം.അതെ ഗാസ അക്ഷാരാര്‍ത്ഥത്തില്‍ ഒരു നരകമായിരിക്കുന്നു.പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ പോലും രക്ഷയില്ലാത്ത കൊടും നരകം.....

ഗാസയിലെ ഈ ദുരവസ്ഥ അടുത്ത കാലത്തൊന്നും മാറുമെന്ന് പ്രതീക്ഷിക്കുവാന്‍ വകയില്ല.അവിടത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ സാധിക്കുന്ന ഏതൊരാള്‍ക്കും അതു മനസ്സിലാവും.ലോക ജനതയുടെ കണ്മുന്നില്‍ വെച്ച് നടക്കുന്ന ഈ കൊടും ക്രൂരതകള്‍ക്ക് പക്ഷെ അതിനര്‍ഹിക്കും വിധം പ്രാധാന്യം നല്‍കുന്നത് കാണുന്നില്ല.യുറോപ്പിയന്‍,അമേരിക്കന്‍ നാടുകളില്‍ ഒരു പൊട്ടാസ് പൊട്ടിയാല്‍ പോലും വിലപിക്കുന്ന യു എന്നും,ലോക രാഷ്ട്രങ്ങളും ഗാസയുടെ കാര്യത്തില്‍ ക്രൂരമായ മൗനം അവലംബിക്കുകയാണ്.

ലോകത്തിനു മുന്നില്‍ യുദ്ധം ചെയ്യുന്നത് ഇസ്രേയലും,ഹമാസുമാണെങ്കില്‍ അതിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് മുഴുവനും ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളാണ്.ഹമാസ്‌ ഇസ്രേയലിലേക്ക് ഒരു റോക്കറ്റ്‌ വിക്ഷേപിക്കുമ്പോള്‍ ഇസ്രേയല്‍ ആ പേരും പറഞ്ഞു ആയിരം റോക്കറ്റുകള്‍ ഗാസയിലെക്കും അയക്കുന്നു.പക്ഷെ ആ റോക്കറ്റുകള്‍ ലക്ഷ്യം വെക്കുന്നത് ഭൂരിപക്ഷവും ഹമാസ്‌ തീവ്രവാധികലെയല്ല, മറിച്ചു ഗാസയില്ലേ പാവം സാധാരണക്കാരന്‍റെ ജീവന്‍റെയും സ്വത്തിന്‍റെയും മുകളിലാണ്.നൂറു സാധാരണക്കാര്‍ മരിക്കുമ്പോള്‍ ഒരു ഹമാസ്‌ തീവ്രവാദി കൊല്ലപെടുന്നുണ്ടാവാം.മുലപ്പാല്‍ കുടിക്കേണ്ട പിഞ്ചു കുഞ്ഞുങ്ങളുടെ തല ചിതറി കിടക്കുന്നത് ഗാസയിലെ സ്ഥിരം കാഴ്ചയായിരിക്കുന്നു.മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇസ്രേയലി സര്‍ക്കാരിന് ഇതൊക്കെ വെറുമൊരു തമാശ മാത്രമാണ്.കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുധ കച്ചവടക്കാരായ അവര്‍ക്ക് അവരുടെ ആയുധങ്ങള്‍ പരീക്ഷിക്കാനൊരു വേദി കൂടിയാകുന്നു ഗാസയിലെ നിരപരാധികളുടെ പ്രദേശങ്ങള്‍.ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തന്നെയാണ് ഇസ്രായേലിന്‍റെ പ്രധാന വരുമാന സ്രോതസ്സ് എന്നറിയുമ്പോള്‍ നമ്മള്‍ കൂടി ഈ കൊടും പാതകങ്ങളില്‍ പങ്കാളിയാകുന്നു എന്നു കരുതേണ്ടി വരും.

ഗാസയില്‍ കാലകാലങ്ങളില്‍ നടക്കുന്ന യുദ്ധങ്ങള്‍ കൊണ്ടു നഷ്ട്ടം അവിടത്തെ സാധാരണ ജനങ്ങള്‍ക്ക്‌ മാത്രമാകുന്നു.ഇസ്രേയലിനു മുമ്പ് പറഞ്ഞത് പോലെ അവരുടെ ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കുവാനുള്ള ഒരു വേദി.ഹമാസിനാവട്ടെ ഇടയ്ക്കിടെ കിട്ടുന്ന ഗാസ രക്തസാക്ഷികളെ കൊണ്ടു അവരുടെ ഫണ്ട് ശേഖരണം വര്‍ധിപ്പിക്കാം.അവര്‍ക്ക് ഗാസയിലെ ജനങ്ങളുടെ ജീവനേക്കാള്‍ ഉപരി ഇത്തരം സംഭവങ്ങള്‍ വഴി അറബ് ലോകങ്ങളില്‍ നിന്നും ലഭിക്കുന്ന കനം കൂടിയ സംഭാവനകള്‍ തന്നെയാണ്.എന്തിനു നമ്മുടെ നാട്ടിലെ ചില പ്രാദേശിക പാര്‍ട്ടികള്‍ പോലും ഗാസയുടെ പേരില്‍ ഇടയ്ക്കിടെ പുട്ടടിക്കാറുണ്ട്.ആരൊക്കെ എങ്ങനെയൊക്കെ പുട്ടടിച്ചാലും ഗാസയിലെ ജനങ്ങള്‍ അവരുടെ മരണത്തെ ഏതു സമയത്തും പ്രതീക്ഷിക്കുകയാണ്......ഒരു മിസൈലിന്‍റെ രൂപത്തില്‍.....

Friday, 11 July 2014

കുശുമ്പന്‍ മെസ്സിയും,ഡൈവന്‍ നെയ്മറും,കടിയന്‍ സുവാരെസും ഒരുമിച്ചു !!!!!

            അതെ വിചിത്രമായതു സംഭവിച്ചിരിക്കുന്നു !ഫുട്ബോളിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ താര സംഗമത്തിന്‌ ബാര്‍സിലോന ഫുട്ബോള്‍ ക്ലബ്‌ വേദിയാവുകയാണ്.ലിവര്‍പൂളിന്‍റെ സൂപ്പര്‍ താരവും സര്‍വോപരി പെരുമാറ്റദൂഷ്യത്തില്‍ പി എച്ച് ഡിയുമെടുത്ത ലൂയിസ് സുവരാസ്‌ ബാര്‍സിലോനയിലേക്കുള്ള കൂടുമാറ്റം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു.ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ട്രാന്‍സ്ഫര്‍ തുക ചെലവഴിച്ചു കൊണ്ടാണ് ബാര്‍സിലോണ ഈ 'കടിയനെ' വിലയ്ക്ക് വാങ്ങിയത് എന്നത് മറ്റൊരു അതിശയം.ലോകകപ്പില്‍ വിദ്വാന്‍റെ കുപ്രസിദ്ധമായ കടിയിയുടെ ശിക്ഷയായി കിട്ടിയ നീണ്ട വിലയ്ക്കും നിലനില്‍ക്കെയാണ് ബാര്‍സിലോണ ഇത്രയും തുക ചെലവഴിച്ചതെന്നു കൂടി ഓര്‍ക്കണം.

        അങ്ങനെ ബാര്‍സിലോന ലാറ്റിന്‍ അമേരിക്കയിലെ മൂന്നു മെഗാ താരങ്ങളെയും തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചിരിക്കുന്നു.ലാറ്റിന്‍ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മൂന്നു രാജ്യങ്ങളെയും ഈ മൂവര്‍ പ്രധിനീകരിക്കുന്നു.ആദ്യ ലോകകപ്പ്‌ നേടിയ ഉറുഗ്വേയെ പ്രതിനീകരിച്ചു 'കടിയന്‍' സുവാരെസും,ലാറ്റിന്‍ അമേരിക്കയിലെ ക്ലാസ്സിക്‌ ടീമായ അര്‍ജന്റീനയെ പ്രതിനീകരിച്ചു 'കുശുമ്പന്‍' മെസ്സിയും.ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയം വരിച്ച ടീമായ ബ്രസീലിനെ പ്രധിനീകരിച്ചു 'ഡൈവന്‍' നെയ്മറും.തന്നെക്കാള്‍ മികച്ച കളിക്കാരോട് കുശുമ്പ് വെച്ചു പുലര്‍ത്തുന്ന മെസ്സിയുടെ കൂടെ കടിയന്‍ സുവരെസ്‌ എങ്ങനെ മേരുങ്ങും എന്നു ലോകം കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.മെസ്സിയുടെ കൂടെ കളിക്കേണ്ടി വന്നിട്ടുള്ള സ്ട്രൈക്കമാര്‍ക്കെല്ലാം തന്നെ മോശം അനുഭവമാണ് ഇത് വരെയുണ്ടായിട്ടുള്ളത്.മുമ്പ് ബാര്‍സിലോനയില്‍ മെസ്സിയുടെ കൂടെ കളിച്ച സ്ട്രൈക്കമാര്‍ തന്നെയാണ് അദ്ദേഹത്തിന് 'കുശുമ്പന്‍' പദവിയും വെച്ചു കൊടുത്തത്.ബാര്‍സിലോനയില്‍ കളിക്കുന്ന നെയ്മര്‍ക്കും താന്‍ ബ്രസീലില്‍ തിളങ്ങുന്നത് പോലെ അവിടെ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നതും ഇതിനോടു ചേര്‍ത്തു കൂട്ടി വായിക്കേണ്ടതാണ്.കാര്യങ്ങളൊക്കെ ഇങ്ങനെ നിലനില്‍ക്കെയാണ് നമ്മുടെ കടിയന്‍ സുവരെസിന്‍റെ കടന്നു വരവും.പല റയല്‍ ഫാന്‍സും പറയും പോലെ ഒടുക്കം സുവരെസ്‌ മെസ്സിയെ തന്നെ കടിക്കേണ്ടി വരുമോ എന്ന സന്ദേഹവും പല ബാര്‍സിലോണ ആരാധകര്‍ക്കുണ്ട് എന്നത് സംശയമില്ലാത്ത വസ്തുതയാണ്.

        കുശുമ്പനും,ഡൈവനും,കടിയനുമോക്കെയാണെങ്കിലും ഈ മൂന്നു സൂപ്പര്‍ താരങ്ങളുടെയും സാന്നിധ്യം ബാര്‍സിലോനയ്ക്ക് ഗുണം ചെയ്യുമെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.ഏതായാലും വരാനിരിക്കുന്ന ഫുട്ബോള്‍ സീസണ്‍ കാഴ്ചകാര്‍ക്ക് വിരുന്നൊരുക്കും എന്നുള്ളത് അച്ചിട്ടാണ്.

Saturday, 21 June 2014

കറുത്ത ബെല്ലട്ടല്ലിയല്ല വെളുത്ത എലിസബത്ത് രാജ്ഞി തന്നെ ഉത്തമം...

          ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം സമരങ്ങള്‍ നടന്നിരുന്നത് വംശിയ വിവേചനങ്ങള്‍ക്കെതിരെയായിരുന്നു.അങ്ങ് അമേരികയിലും,ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും എന്തിനു നമ്മുടെ ഇന്ത്യയിലടക്കം വംശിയക്കെതിരെയുള്ള സമരങ്ങള്‍ അലയടിച്ചു.എല്ലാ സമരങ്ങളിലും നായക പക്ഷത്തു കറുത്തവരും വില്ലന്‍ പക്ഷത്തു വെളുതവരുമായിരുന്നു.ഈ സമരങ്ങളുടെയൊക്കെ വിജയത്തിലൂടെ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലോകം ഏതാണ്ട് വംശിയതയില്‍ നിന്ന് മോചിതമാവുകയും ചെയ്തു.

       കാലങ്ങള്‍ കടന്നു പോയി.ഇന്ന് നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ഒന്നര ദശകത്തോളം പിന്നിട്ടിരിക്കുന്നു.ഇന്ന് വംശിയത മറ്റു പലതും പോലെ ഒരു വില്‍പ്പന ചരക്കായിരിക്കുന്നു.ചിലയിടങ്ങളില്‍ വംശിയത അതിന്‍റെ മുഖം തന്നെ മാറ്റിയിരിക്കുന്നു.ഏതാനും രാജ്യങ്ങളില്‍ വംശിയത എന്ന് വെച്ചാല്‍ കറുത്തവന്‍ വെളുത്തവനെ അടിച്ചമര്‍ത്തുന്നതില്‍ വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍.സിംബാബ്‌വെ പോലുള്ള രാജ്യങ്ങള്‍ ഇതിനുധാഹരനമാണ്.എന്തിനു നമ്മുടെ രാജ്യമായ ഇന്ത്യയില്‍ പോലും പലപ്പോഴും സംവരണത്തിന്‍റെ പേരില്‍ അവര്‍ണ്ണര്‍ സവര്‍ണ്ണരെ ചവിട്ടി മെതിക്കുകയാണ്.

       ഇത്തരം സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇറ്റാലിയന്‍ ഫുട്ബോള്‍ ടീം അംഗമായ മരിയോ ബെല്ലട്ടല്ലി വിഖ്യാതമായ ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ ഇപ്പോഴത്തെ അവകാശി എലിസബത് രാജ്ഞിക്ക് എതിരെ നടത്തിയ വംശീയ അധിക്ഷേപം.ഇംഗ്ലണ്ട് ടീമിനു ലോകകപ്പില്‍ തുടരണമെങ്കില്‍ ഇറ്റലി എല്ലാ കളിയും ജയിക്കേണ്ടതായിട്ടുണ്ടായിരുന്നു.ഈ സന്ദര്‍ഭത്തിലാണ് ബെല്ലട്ടല്ലി അങ്ങേയറ്റം ഹീനമായ ഒരു പ്രസ്താവന ഇറക്കിയത്.ഇറ്റലി ജയിച്ചു  ഇംഗ്ലണ്ടിനെ കടക്കാന്‍ അവസരമൊരുക്കണമെങ്കില്‍ ബ്രിട്ടീഷ്‌ രാജ്ഞി ബെല്ലട്ടല്ലിയെ ചുംബിക്കണം എന്നാണു ഈ കറുത്ത മ്ലെച്ചന്‍ പറഞ്ഞത്.പറഞ്ഞത് തമാശയോ കാര്യമോ എന്തു തന്നെയായിക്കോട്ടെ.കളിയുമായി യാതൊരു ബന്ധമില്ലാത്ത വയോധികയായ ബ്രിട്ടീഷ്‌ രാജ്ഞിയെ ഇത്തരത്തില്‍ മോശമായി വലിച്ചിഴചതിലൂടെ ബെല്ലട്ടലി തന്‍റെ നിറം മാത്രമല്ല കറുത്ത് വൈരൂപ്യമായിട്ടുള്ളതു മറിച്ചു മനസ്സും അതിന്‍റെ നേര്‍പകര്‍പ്പാണെന്നു തെളിയിച്ചു.

      അവര്‍ണ്ണരുടെ ഇത്തരത്തിലുള്ള മോശം പെരുമാറ്റം ലോകം മുഴുവന്‍ കൂടികൊണ്ടു വരുന്ന ദയനീയമായ കാഴ്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണുവാന്‍ സാധിക്കുന്നത്.കറുത്തവര മുഴുവന്‍ മോശക്കാര്‍ എന്നല്ല ഇവിടെ പറഞ്ഞു വരുന്നത്.ആ കൂട്ടത്തില്‍ വെണ്ണ പോലുള്ള മനസ്സുള്ളവര്‍ തന്നെയാണ് കൂടുതലുമുള്ളത് ഇപ്പോഴും.എന്നാല്‍ ബെല്ലട്ടല്ലിയെ പോലെ മനസ്സും ശരീരവും ഒരുപോലെ ഇരുണ്ടു വൈരൂപ്യം ബാധിച്ച കുറെ പേര്‍ അവര്‍ക്കിടയിലുണ്ട്.നമ്മുടെ നാട്ടിലും കാണാം ഇത്തരക്കാരെ.സത്യത്തില്‍ കറുത്തവര്‍ തന്നെയാണ് അവരുടെ വര്‍ഗ്ഗത്തെ കൂടുതലുമായി അധിക്ഷേപിക്കുന്നത്.അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് നമ്മുടെ നാട്ടിലെ മിമിക്രി.ഇന്നുള്ള പല മിമിക്രിയിലും കറുത്തവരെയും,കുള്ളന്‍മാരെയും,സൗന്ദര്യമില്ലതവരെയും വിഷയമാക്കിയാണ് തമാശകള്‍ ഉണ്ടാക്കുന്നത്‌.എന്നാല്‍ ഇതിലെ രസകരമായ സംഭവം അത്തരം വൈരൂപ്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ കറുത്തവരും,വിരൂപന്മാരുമാണ് എന്നുള്ളതാണ്.ഇന്ന് പല മലയാളം ചാനലുകളും ഓണ്‍ ചെയ്‌താല്‍ വിരൂപ മത്സരമാണോ നടക്കുന്നത് എന്നു തോന്നിപോകുന്നു.