Sunday, 1 June 2014

ആളുകള്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നത് വിവാദമാകുന്നത് തീവ്രവാദമതമെന്ന ഭീതിമൂലമോ?

         കഴിഞ്ഞ കുറച്ചുകാലങ്ങളിലായി മാധ്യമങ്ങള്‍ വന്‍ തോതില്‍ വിവാദം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന വിഷയമാണിത്.ഏതെങ്കിലും പ്രശസ്തരായ വ്യക്തികള്‍ മറ്റു മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് കടന്നു വരുമ്പോലുള്ള അമിത പ്രാധ്യാന്യാതോടുകൂടിയുള്ള വാര്‍ത്ത കൊടുക്കല്‍.സത്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ കൊണ്ട് ഈ മാധ്യമങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?ഇസ്ലാം ഒരു തീവ്രവാദമതമാണ് എന്ന് പൊതുവേ ലോകം മുഴുവന്‍ പ്രചരിക്കുന്ന കാര്യം മുന്‍പില്‍നിരത്തി അതിലേക്കു വരുന്ന ആളുകളെ തീവ്രാവാധികളും,നികൃഷ്ട ജീവികളുമായി ചിത്രികരിക്കാലോ?അല്ലെങ്കില്‍ ഇസ്ലാം മതമാണ്‌ മറ്റു മതങ്ങളെക്കാള്‍ മികച്ചത് എന്നു സ്ഥാപിക്കാലോ?അതോ വെറുതെ ആളുകള്‍ക്കിടയില്‍ മത സ്പര്‍ധ വളര്‍ത്തി മുതലെടുപ്പ് നടത്താലോ?ഈ മൂന്നു ലക്ഷ്യങ്ങളില്‍  ഏതെങ്കിലും ഒന്നാല്ലാത്ത വേറൊരു കാരണം കാണുവാന്‍ പ്രയാസം.ഈ മൂന്നു ലക്ഷ്യങ്ങളില്‍ ഏതായാലും മാധ്യമങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഹീനവും ദുരുദ്ദേശപരവുമായ കാര്യമാണ്.

      കുറച്ചു കാലമായി വിവാദം ഉണ്ടാക്കി വരുന്ന ഇത്തരം വാര്‍ത്തകളുടെ പിന്നില്‍ ചില പ്രശസ്ത വ്യക്തികളുടെ തികച്ചും സ്വകാര്യമായ ആഗ്രഹങ്ങള്‍ മാത്രമാണ് എന്നതാണ് മറ്റൊരു രസകരമായ വസ്തുത.അല്ലെങ്കിലും മിക്ക ഇന്ത്യക്കാര്‍ക്ക് പ്രശസ്ത വ്യക്തികളുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കലാണല്ലോ അറിയാവുന്ന ഒരേയൊരു പണി.ഐശ്വര്യ റായ്‌ പ്രസവിച്ചോ,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൂറാം സെഞ്ച്വറി അടിച്ചോ(അത് ടീം തോറ്റിട്ടാണെങ്കിലും),മോണിക്ക മതം മാറിയോ എന്നീ തരത്തിലുള്ള തീര്‍ത്തും അപ്രധാനമായ കാര്യങ്ങള്‍ മാത്രമാണ് ജനങ്ങളുടെ ശ്രദ്ധാകേന്ദ്രം.അതെ സമയം അവരുടെ ജീവിതത്തെ ദിനംപ്രതി ബാധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ഭീഷണി,വില കയറ്റം,പരിസ്ഥിതി ശോഷണം എന്നീ അത്യന്തം ഗുരുതരമായ ഒരു കാര്യങ്ങളിലും ആളുകള്‍ക്ക് ശ്രദ്ധയില്ല.നില്‍ക്കുന്ന ഇടതിലെ മണ്ണൊലിച്ചു പോകുമ്പോഴും ആളുകള്‍ക്ക് ശ്രദ്ധ പ്രശസ്തരുടെ ആസനം മണപ്പിക്കലാണ് എന്നു ചുരുക്കം.

       ഇത്തരം വാര്‍ത്തകള്‍ വഴി വിവാദം സൃഷ്ട്ടിക്കുന്ന മാധ്യമങ്ങള്‍ മുകളില്‍ ഞാന്‍ സൂചിപ്പിച്ച മൂന്നു കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് പറഞ്ഞല്ലോ.സോഷ്യല്‍ മീഡിയയില്‍ നിലവിലുള്ള പല ഗ്രൂപ്പുകളുടെയും,ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും പേജുകളിലൂടെ കുറെ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഞാന്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.അതിനെ സാധൂകരിക്കാന്‍ പ്രാപ്തിയുള്ള മൂന്നു തരത്തിലുള്ള മുതലെടുപ്പും ഞാന്‍ ഇവിടെ വിശദീകരിക്കുന്നു.ഈയടുത്തു ഇസ്ലാമിലേക്ക് മതംമാറിയ ഒരു നടിയുടെ വാര്‍ത്തയെ ചുവടുപിടിച്ചുള്ള മൂന്നു തരത്തിലുള്ള മുതലെടുപ്പ് ഇതില്‍ നിന്നും നിങ്ങള്‍ക്ക് വ്യക്തമാകുന്നതാണ്.

       ഇസ്ലാം മതം ഒരു തീവ്രവാദമതമാണ്‌ എന്ന്  ലോകത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ധാരണയെ അനുകൂലിക്കുന്ന ആളുകളുടെ പേജുകളില്‍ എനിക്കു കാണാന്‍ സാധിച്ച ചില അഭിപ്രായ പ്രകടനങ്ങള്‍ ഇപ്രകാരമാണ്.

"അങ്ങനെ മറ്റൊരു ദുര്‍ടപ്പ് നടിയും കൂടി തീവ്രവാദികളുടെ സ്വന്തം മതത്തില്‍.അല്ലെങ്കിലും ഇത്തരം തെവിടിശികള്‍ക്ക് ചേരുന്നത് അതു തന്നെയാണ്.നമ്മുടെ മതത്തില്‍ നിന്നും ഒരു വേശ്യകൂടി കുറഞ്ഞു കിട്ടി.ഗള്‍ഫ്‌ ഭാര്യമാര്‍ ധാരാളമുള്ള മതത്തില്‍ ഇപ്പൊ പുതുതായി ഒരു വെടി കൂടി വന്നുവെന്നു വിചാരിച്ചു പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ.എങ്കിലും നാം സൂക്ഷിക്കണം.തീവ്രവാദികളുടെ എണ്ണം പെരുകുകയാണ്.ഇതിന്‍റെ പേരില്‍ നമ്മുടെ മതത്തെ ചൊറിയാന്‍ വരുന്നവരെ നമ്മള്‍ പല്ലും നഖവുമുപയോഗിച്ച് നേരിടണം"

ഈ ഒറ്റ വിഷയം കൊണ്ട് ഇസ്ലാം വിരോധികള്‍ക്ക് അവരെ അതിരൂക്ഷമായി കരിവാരിതേക്കാന്‍ സാധിച്ചു.ഇത്തരം പ്രസ്താവനകളിലൂടെ അവര്‍ക്ക് പ്രത്യേകമായ എന്തോ ഒരു ആനന്തം ലഭിച്ചിരിക്കണം.കാലങ്ങളായി അവര്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന വിഷം പുറത്തുവിടാന്‍ ഇങ്ങനെയൊരു വിഷയം കൊണ്ടു സാധിച്ചതിനാല്‍ ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കു ഉള്ളിന്‍റെയുള്ളില്‍ അവരുടെ വിദ്വേഷംമനസ്സു കുളിരുകൊരുന്നുണ്ടാവും.

       ഇസ്ലാം മതമാണ്‌ ലോകത്തിലെ ഏറ്റവും മികച്ച മതമെന്നും.അതിലേക്കു ആളുകള്‍ കൂടുതല്‍ വരുന്നന്തു അവര്‍ക്കും മതത്തിനും കൂടുതല്‍ ഉയര്‍ച്ച ഉണ്ടാക്കും എന്ന വിധത്തില്‍ കരുതുന്ന ആളുകളുടെ പേജുകളില്‍ കണ്ടതു പക്ഷെ ഇങ്ങനെയാണ്.

"അങ്ങനെ ഒരു മാലാഖ കൂടി നമ്മുടെ മതത്തിലേക്ക്‌ കുടിയെറിയിരിക്കുന്നു.ഇന്ഷാ അള്ളാ......കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇസ്ലാമിന്‍റെ മികവ് മനസ്സിലാക്കി കടന്നു വരുന്നു.ഇസ്ലാമിലൂടെ മാത്രമേ സ്വര്‍ഗ്ഗം പ്രാപിക്കാന്‍ സാധിക്കു എന്നു അവരും മനസ്സിലാക്കിയിരിക്കുന്നു.നമ്മുടെ ഈ പുതിയ സഹോദരിയെ നമ്മുക്കു സ്വാഗതം ചെയ്യാം.ഇസ്ലാമിനെ അവഹേളിക്കുന്ന മ്ലെച്ചന്മാര്‍ക്ക് ഇതൊരു കനത്ത തിരിച്ചടിയായിരിക്കും.ഇസ്രായേലും,അമേരിക്കയും തുലഞ്ഞു പോയികൊണ്ടേയിരിക്കുന്നു.ആളുകള്‍ ഇസ്ലാമിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു.ലോകം മുഴുവന്‍ ഇസ്ലാം വ്യാപിക്കുന്ന നാളുകള്‍ വിദൂരത്തല്ല."

      എങ്ങനെയുണ്ട്.ഒരേ വിഷയം രണ്ടു വിപരീത ചേരിയില്‍ നില്‍ക്കുന്ന ആളുകള്‍ എങ്ങനെ അവര്‍ക്കു മുതലെടുക്കാന്‍ തക്ക വിധത്തിലാക്കി എന്നു കണ്ടു അതിശയം തോന്നുന്നില്ലേ.എങ്ങനെ ഇത്തരക്കാര്‍ക്ക് ഇത്രയും മ്ലെച്ചമായി ചിന്തിക്കാന്‍ സാധിക്കുന്നു.എന്തൊരു കുരുട്ടു ബുദ്ധിയാണ് ഇത്തരക്കാര്‍ക്ക്!ഇവര്‍ക്ക് ആരെയെങ്കിലും,അല്ല എന്തിനെയെങ്കിലും സ്നേഹിക്കാന്‍ സാധിക്കുമോ?എന്താണ് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?അതു എന്ത് തന്നെയായാലും മനുഷ്യ സമൂഹത്തിനു ഗുണം വരുന്ന കാര്യമല്ല എന്നു മാത്രമല്ല അങ്ങേയറ്റം അപകടകരവുമാണ്.

         മൂന്നാമത്തെ കൂട്ടര്‍ നമ്മുടെ ആ പഴയ കുറുക്കനായ മാധ്യമങ്ങളാണ്.ഏതു പണ്ട് മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കന്‍.അതെ ഇവിടെ മാധ്യമങ്ങളുടെ ലക്ഷ്യം അതു മാത്രമാണ്.മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ വാര്‍ത്തയുടെ ചുവടുപിടിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ കൊടുംകാറ്റു പോലെ വന്നു കൊണ്ടിരിക്കുകയാണ്.ഈ ഒറ്റ വിഷയത്തിന്മേല്‍ ഈ മാധ്യമങ്ങളുടെ വെബ്സൈറ്റുകളില്‍ ഉണ്ടാക്കിയ ഹിറ്റ്‌ നമ്മുക്കു സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.അവരുടെ ലക്ഷ്യം അതു തന്നെ.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓണത്തിനിടയിലുള്ള പുട്ടു കച്ചവടം.

       പിന്നെ അവസാനമായി ഒന്നുംകൂടി പറയാന്‍ ഉദ്ദേശിക്കുന്നു.പല പ്രശസ്തരും ഈ മതമാറ്റം കൊണ്ടു ലക്ഷ്യം വെക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാര്‍ത്ഥലക്ഷ്യങ്ങളാണ്.ചിലര്‍ പ്രശസ്തിക്കു വേണ്ടി ചെയ്യുന്നു,ചിലര്‍ പണത്തിനു വേണ്ടി ചെയ്യുന്നു എന്തിനു വിവാഹം കഴിക്കാന്‍ പോലും മതമാരുന്ന പ്രശസ്തരുണ്ട്.ശരിക്കും മതം മാറുന്നവര്‍ മതങ്ങളിലെ സന്ദേശം ഗ്രഹിച്ചു അതു ആളുകളില്‍ എത്തിക്കാനാണ് ശ്രമിക്കുക.അല്ലാതെ പത്രസമ്മേളനം നടത്തുകയല്ല ചെയ്യുക.

Saturday, 31 May 2014

'ടീം അര്‍ജന്റീന' ഭഹുഭൂരിപക്ഷം മലയാളികളെ പോലെ കാശിനു കൊള്ളത്തവര്‍

        ഈ ലോകത്തെ ഏറ്റവും വലീയ അനീതി ഏതാണെന്ന് ചോദിച്ചാല്‍ അതിനൊരുത്തരം മാത്രമേയുള്ളൂ.അനര്‍ഹറേ വാഴ്ത്തുന്നതാകുന്നുവത്.നാം ഇന്ത്യക്കാര്‍ക്ക് ഈയൊരു ദുശീലം വേണ്ടുവോളം പണ്ടേയുണ്ടല്ലോ.അത് കൊണ്ടാനെല്ലോ കഴിവുള്ള ധാരാളം നേതാക്കന്മാര്‍ ഉണ്ടായിട്ടും കുട്ടിത്തം വിട്ടുമാറാത്ത ബാലാനായ രാഹുല്‍ ഗാന്ധിക്കു വരെ ഇന്ത്യയിലെ പ്രധാനമന്ത്രി ആകുവാനുള്ള സാധ്യത നമ്മള്‍ ഉണ്ടാക്കി കൊടുത്തത്.

     ഇനി നമ്മുക്ക് വിഷയത്തിലേക്ക് കടക്കാം.ഇന്ത്യക്കാര്‍ക്കു പൊതുവേയുള്ള അനര്‍ഹ പുകഴ്ത്തലുകളുടെ മൂര്‍ധന്യമാണ് നാം മലയാളികളൂടെതു.വേറൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ പുകഴ്ത്തുന്ന ഭഹുഭൂരിപക്ഷം പേരും വെറും തൊട്ടികലാണ് എന്ന് തന്നെ പറയാം.അതിന്‍റെ ഏറ്റവും വലീയ ഉദാഹരണമാണ് 'ടീം അര്‍ജന്റീന'.എഴുപതുകളിലും,എണ്‍പതുകളിലും അര്‍ജന്റീന മികച്ച ടീമായിരുന്നു എന്നതില്‍ തര്‍ക്കമോന്നുമില്ല.മറഡോണയെ പോലെ പെലെയും,ഗാരിന്ജയും,റൊണാള്‍ഡോയും കഴിഞ്ഞാല്‍ ലോകം കണ്ട ഏറ്റവും വലീയ ഇതിഹാസത്തെ സൃഷ്‌ടിച്ച നാട്.എന്നാല്‍ ആ ടീം മണ്മറഞ്ഞു കഴിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.ആ ചരിത്രം മുന്‍നിര്‍ത്തി ഇന്നത്തെ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ മലയാളികളും,കേരളത്തിലെ മാധ്യമങ്ങളും പുകഴ്ത്തുന്നത് ഒരു നാലാംകിട തെരുവ് വേശ്യയുടെ പരസ്യം പോലെയാണ് എന്നു തന്നെ പറയേണ്ടി വരും.

     ഇനി ഇതിലെ രസകരമായ മറ്റൊരു തമാശ ഈ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ ലോകത്തിലെ ഇന്നേ വരെയുണ്ടായിട്ടുള്ള ഏറ്റവും മികച്ച ടീമായ ബ്രസീലുമായുള്ള വികൃതമായ താരതമ്യമാണ്.ഞാന്‍ അര്‍ജന്റീന ആരാധകരോട് ചോദിക്കുകയാണ്.നിങ്ങള്‍ക്ക് ഉളുപ്പു എന്നു പറഞ്ഞ വികാരമോന്നുമില്ലേ?ഏതു മാനദണ്ടപ്രകാരമാണ് നിങ്ങള്‍ ഈ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ ബ്രസീല്‍ ടീമുമായി താരതമ്യം ചെയ്യുന്നത്?ഇത് ഒരു മാതിരി ഇന്ത്യയിലെ ഏറ്റവും വിരൂപനായ നടനായ രജനീകാന്തിനെ ഇന്ത്യയിലെ ഏറ്റവും പൌരുഷമുള്ള ഋതിക് രോഷനുമായി താരതമ്യം ചെയ്യുന്നതിന് തുല്യമായിപോയി.വിവിധ കാലഘട്ടങ്ങളിലായി അഞ്ചു ലോകകിരീടങ്ങളും ,എണ്ണമറ്റ മറ്റു അന്തര്‍ദേശീയ കിരീടങ്ങളും വാരികൂട്ടിയിട്ടുള്ള ബ്രസീലുമായി തോല്‍വി മാത്രം ശീലമുള്ള അര്‍ജന്റീനയെ താരതമ്യം ചെയ്യുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നതിലാണ് എനിക്കല്‍ഭുതം!

    ബ്രസീല്‍ ടീം എന്നാല്‍ എല്ലാ കാലത്തും ചുറുചുറുക്കും,നിശ്ചയദാര്‍ഢ്യവുമുള്ള ഒരു പറ്റം കളിക്കാരുടെ കൂട്ടമായിരുന്നു.ഈ ലോകകപ്പ് കളിക്കാനിറങ്ങുന്ന ടീമും അതിനു വിപരീതമല്ല.ശരാശരി ഇരുപത്തഞ്ചു വയസ്സില്‍ താഴെ മാത്രമുള്ള ഇപ്പോഴത്തെ അവരുടെ ടീം ഇതിനോടകം തന്നെ ഒരു അന്തര്‍ദേശീയ കിരീടം നേടി കഴിഞ്ഞു.ഇതില്‍ നിന്നു തന്നെ അവരുടെ കരുത്ത് വ്യക്തം.നേരെ മറിച്ചു അര്‍ജന്റീനയോ?ഒന്നോ രണ്ടോ കളിക്കാരുടെ വാലും പറ്റിയുള്ള കളി മാത്രമേ അവര്‍ക്ക് എന്നും കൈമുതലായുള്ളൂ.ഇത്തവണയും ഒരു മെസ്സിയില്‍ തീരുന്നു അവരുടെ പ്രതീക്ഷ.മാധ്യമങ്ങളുടെ പുകഴ്ത്തല്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു നയാപയ്സയുടെ വില പോലുമില്ലാത്ത കളിക്കാരനാണ് മെസ്സിയെന്നു വിവരമുള്ള എല്ലാവരും പറയും.അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഇന്നേ വരെ തിളങ്ങിയ ചരിത്രവും ഈ പൊങ്ങച്ച കളിക്കരനില്ല.അങ്ങനെയുള്ള ഒരു കളിക്കാരന്‍ നയിക്കുന്ന കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ കരുത്തരായ ബ്രസീലുമായി താരതമ്യം ചെയ്യുന്നത് പച്ചയ്ക്ക് പറഞ്ഞാല്‍ അന്തസ്സ്കേടാണ്.

       ഇനി ലോകകപ്പിന് വെറും പത്തു നാളുകള്‍ മാത്രം.ഓരോ ടീമിന്‍റെ ആരാധകരും അവരുടെ ടീമിനെ പുകഴ്ത്തുകയും,വിജയങ്ങളില്‍ മതിമറന്ന് ആഘോഷിക്കുകയും,തോല്‍വിയില്‍ തല മുണ്ടിട്ടു നടക്കുകയും ചെയുന്ന അതിമനോഹരമായ കാഴ്ചകളുടെ നാളുകളാണ് വരാന്‍ പോകുന്നത്.ബഹുഭൂരിപക്ഷം വരുന്ന മലയാളികളും കാശിനു കൊള്ളാത്ത അര്‍ജന്റീന ആരധകരായതിനാല്‍ വരും ദിനങ്ങളില്‍ ഇവിടെ മുണ്ടിന്‍റെ വില കുത്തനെ കൂടും എന്നതില്‍ തര്‍ക്കമില്ല.എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു.എന്‍റെ അര്‍ജന്റീന ആരാധകരായ സുഹൃത്തുക്കള്‍ക്ക് മുണ്ട് എന്‍റെ വകയായി ഫ്രീയായി കൊടുക്കുന്നതായിരിക്കും.സുഹൃത്തുക്കള്‍ കുറച്ചധികമുള്ളതിനാല്‍ ഇപ്പോഴേ ഓര്‍ഡര്‍ കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.

       അവസാനമായി എല്ലാ ഫുട്ബോള്‍ ആരാധകര്‍ക്കും എന്‍റെ വക ലോകകപ്പ് ആശംസകള്‍.വരും ദിങ്ങളിലും ത്രസിപ്പിക്കുന്ന ലേഖനങ്ങളുമായി നിങ്ങളെ ഹരം കൊള്ളിക്കാന്‍ ഞാന്‍ എത്തുന്നതായിരിക്കും തീര്‍ച്ച.

Sunday, 25 May 2014

മലയാള സിനിമ ലോകത്തെ പുത്തന്‍ താരസങ്കല്പം

മോഹന്‍ലാല്‍ എന്ന അള്‍ട്ടിമേറ്റ് സ്റ്റാര്‍

തീര്‍ച്ചയായും മലയാള സിനിമഇരുപത്തഞ്ചു വര്‍ഷം മുന്‍പ് മുതല്‍ ഇങ്ങോട്ട് അടക്കി വാഴുന്ന താര ചക്രവര്‍ത്തി.ഓള്‍ഡ്‌ ജനറേഷനും,ന്യൂജനറേഷനും ഒരു പോലെ ഇഷ്ടപെടുന്ന ഓള്‍ജനറേഷന്‍ സ്റ്റാര്‍.നിലവാരതകര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ ഇന്നും ഒരെയോരാശ്വാസം ലോകത്തെ തന്നെ മികച്ച സ്വഭാവനടനുംകൂടിയായ ഇദ്ദേഹത്തിന്‍റെ സാനിധ്യം ഒന്നുമാത്രമാണ്.

സുരേഷ്ഗോപി എന്ന ഗെസ്റ്റ്‌ സുപ്പര്‍സ്റ്റാര്‍

ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും വല്ലപ്പോഴും വരുന്ന പടങ്ങളില്‍ തന്‍റെ താരമൂല്യം നിലനിര്‍ത്തുന്ന താരം.സിനിമയ്ക്ക് പുറത്തു കൊടിപതിയിലൂടെയും തന്‍റെ അവതാര മികവും,താരമൂല്യം ഉയര്‍ത്തിയ ആണത്വമുള്ള താരം.

പ്രിഥ്വിരാജ് എന്ന മെഗാസ്റ്റാര്‍

യുവതാരങ്ങളില്‍ നിലവില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍.തന്‍റെ സൌന്ദര്യത്തിനും പുരുഷത്വത്തിനും ചേരുന്ന പടങ്ങളില്‍ അഭിനയിച്ചു താരമൂല്യം കുത്തനെകൂട്ടിയ താരം.സൗന്ദര്യമുള്ള പുരുഷന്മാരോട് പൊതുവേ അസൂയ വച്ച്പുലര്‍ത്തുന്ന മലയാളി യുവാക്കളുടെ നിരന്തര ആക്രമണത്തെ അതിജീവിച്ചു,മലയാളി പെണ്‍കുട്ടികളുടെ സ്വപ്നകാമുകനാവുകയും ചെയ്ത താരം.

ദുല്‍ക്കാര്‍ സല്‍മാന്‍ എന്ന സുപ്പര്‍സ്റ്റാര്‍

മലയാളത്തിലെ പക്വതയുള്ള സുപ്പര്‍താരം.ഒരു താരത്തിന്‍റെ മകനായിട്ടുകൂടി സ്വന്തമായൊരു ശൈലിയും,വിനയവും കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത നടന്‍.

മമ്മൂട്ടി ജയറാം എന്നീ രണ്ടാം നിര സ്റ്റാറുകള്‍

ഒരുകാലത്തെ സുപ്പര്‍താരങ്ങളായിരുന്ന ഈ രണ്ടു നടന്മാരും സ്വതസിദ്ധമായ പോങ്ങച്ചതിലൂടെയും,അല്പ്പതരത്തിലൂടെയും പ്രക്ഷകരുടെ വെറുപ്പ്‌ സമ്പാദിച്ചു ചവറ്റുകൂട്ടയില്‍ ആയിപ്പോയ നടന്മാര്‍.ഇരു നടന്മാരുടെയും സമീപകാല പടങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ തിരസ്ക്കരിച്ചു എന്നത് ഇനിയും മനസ്സിലാകാത്ത താരങ്ങള്‍.

ദിലീപ്‌ എന്ന ബഫൂണ്‍ സ്റ്റാര്‍

പേരു സൂചിപ്പിക്കുന്നത് പോലെ അന്നും ഇന്നും ബഫൂണ്‍.മലയാള സംസ്കാരത്തെ തന്നെ അമേധ്യം കലര്‍ത്തി മലിനമാക്കിയ മിമിക്രികാരുടെ പ്രധിനിധി.പ്രശസ്തരുടെ ഗുദത്തില്‍ നിന്ന് ഇട്ടി വീഴുന്ന അമേധ്യം നക്കി തുടച്ചു പൊതുമധ്യത്തില്‍ വിളമ്പി നാറ്റിക്കുന്ന മിമിക്രി സ്റ്റാര്‍.

അനൂപ്‌ മേനോന്‍,ജയസൂര്യ എന്നീ കോമ്പിനേഷന്‍ സ്റ്റാറുകള്‍

മോഹന്‍ലാല്‍ ശ്രീനിവാസന്‍,മോഹന്‍ലാല്‍ മുകേഷ്‌ എന്ന വിധത്തില്‍ നിലവില്‍ ഉണ്ടായിരുന്ന കോമ്പിനേഷന്‍ സ്റ്റാറുകളുടെ നിരയിലെ പുതിയ പേരുകള്‍.കൂട്ടത്തില്‍ ചില പടങ്ങള്‍ നിലവാരം പുലര്‍ത്താന്‍ ഇരു നടന്മാര്‍ക്കും സാധിക്കുന്നു.

ഫഹദ്‌ ഫാസില്‍,ആസിഫ്‌ അലി,ഉണ്ണിമുകുദ്ധന്‍ എന്നീ ന്യൂജനറേഷന്‍ സ്റ്റാറുകള്‍

ഷോക്ക്‌ അടിച്ചാല്‍ പോലും വികാരം വരാത്ത അഭിനയപ്രതിഭകളായ ഫഹദ്‌ ഫാസില്‍,ഉണ്ണീമുകുന്ദനും ഓവറാക്കി ചലമാക്കുന്ന അസീഫ് അലിയും ചേര്‍ന്നാല്‍ മലയാള ന്യൂജനറേഷന്‍ നിര പൂര്‍ത്തിയാകും.പ്രേക്ഷകര്‍ക്ക്‌ വികാരത്തിന് പകരം അറപ്പ് ഉളവാക്കുന്ന അഡള്‍ട്ട് രംഗങ്ങളാല്‍ സമൃദ്ധമായ ഇവരുടെ പടങ്ങള്‍ ലൈംഗീക അരാജകത്വം ഇഷ്ടപെടുന്ന മാനസീക രോഗികളായ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാവും.

അവിവാഹിതരായ യുവതികളെ, നിങ്ങള്‍ ഗള്‍ഫ്‌ മണവാളന്‍മാരെ കഴിവതും ഒഴിവാക്കുക

           പ്രവാസികളായ ഗള്‍ഫുകാര്‍ ദയവു ചെയ്തു ക്ഷമിക്കുക.ഇങ്ങനെ എഴുതാന്‍ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.ഗള്‍ഫുകാരുടെ സ്ഥിതി നാള്‍ക്കുനാള്‍ പരിതാപകരമാകും വിധത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചുറ്റും നടക്കുന്നത്.ആയതിനാല്‍ എന്‍റെ ഈ ലേഖനത്തെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ചു നിങ്ങളുടെ അവശേഷിക്കുന്ന പല്ലും,എല്ലും തേയ്മാനം വരുത്താതെ ആലോചിക്കുക,തീരുമാനമെടുക്കുക.ഗള്‍ഫില്‍ അറബികളുടെ അടിമയായി ഇനി തുടരുന്നതിനെക്കാള്‍ നല്ലത് നാട്ടില്‍ നിങ്ങള്‍ക്ക് യോജിച്ച വല്ല കൂലിവേലയും ചെയ്തു നമ്മുടെ നാടിന്‍റെ സംസ്കാരത്തെ ഉയര്‍ത്തുക.

          കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏതാണ്ട് മൂന്നു ഡസനോളം ഗള്‍ഫ്‌ കഥന കഥകളാണ് എനിക്ക് എന്‍റെ സുഹൃത്തുക്കളില്‍ നിന്നും കേള്‍ക്കാനിടയായത്.സൗദിയിലെയും,കുവൈറ്റിലേയും നിതാകാത്ത് മുതല്‍ ദുബായിലെ വര്‍ദ്ധിച്ചു വരുന്ന വീട്ടു വാടകവരെ നീളുകയാണ് ഗള്‍ഫ്‌ ദുരന്തങ്ങളുടെ നീണ്ട പട്ടിക.എന്‍റെ അവശേഷിക്കുന്ന പല ഗള്‍ഫ്‌ സുഹ്രുത്തുക്കളും ഇപ്പോള്‍ നിലവില്‍ അവിടെ കടിച്ചു തൂങ്ങുന്നത് നമ്മുടെ നാട്ടിലെ ബംഗാളികളെകാള്‍ മോശം ജീവിത സാഹചര്യത്തില്‍ അവിടെ കഴിയുന്നത് കൊണ്ട് മാത്രമാണ്.പക്ഷെ എന്നെ തീര്‍ത്തും ഞെട്ടിച്ച ഒരു സംഭവം ഒമ്പത് മാസം മുമ്പ് കല്യാണം നടന്ന എന്‍റെയൊരു സുഹൃത്തിന്‍റെ ഞെട്ടിക്കുന്ന കഥ കേട്ടത്കൊണ്ടാണ്.

         ഒമ്പത് മാസം മുമ്പായിരുന്നു അവന്‍റെ കല്യാണം.ഗള്‍ഫുക്കാരാനായതിനാല്‍ തന്നെ വളരെയേറെ തപ്പിയത്തിനു ശേഷമായിരുന്നു അവനു ഒരു പെണ്ണിനെ കിട്ടിയതു തന്നെ.നൂറിലേറെ പെണ്ണുകാണല്‍ അവന്‍ അതിനോടകം കണ്ടു കഴിഞ്ഞിരുന്നു.അങ്ങനെ മനസ്സ് മുരടിച്ച അവസ്ഥയില്‍ ഒരു ആശ്വാസം എന്ന പോലെ തന്നെയായിരുന്നു അവനു പെണ്ണിനെ കിട്ടിയതു.കല്യാണത്തിന് മുന്‍പേ പെണ്‍ വീട്ടുകാര്‍ വെച്ച ഒരേ ഒരു വ്യവസ്ഥ കല്യാണ ശേഷം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടു പോകണം എന്നു മാത്രമായിരുന്നു.കല്യാണ ശേഷം മൂന്നു മാസത്തിനകം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടുപോകാം എന്നു അവനും സമ്മതിച്ചു.കുറച്ചു കഷ്ടത അനുഭവിക്കേണ്ടി വന്നാലും പെണ്ണിനെ ഗള്‍ഫില്‍ കൊണ്ടു പോകാന്‍ തന്നെയായിരുന്നു അവന്റെയും ആഗ്രഹം.

         അങ്ങനെ അവന്‍റെ കല്യാണം ആഘോഷപ്പൂര്‍വ്വം തന്നെ നടന്നു.സാധാരണ ഗള്‍ഫുക്കാര്‍ക്കുള്ള അല്പ്പതരവും,പൊങ്ങച്ചവും ആവശ്യത്തിലധികം ഉണ്ടായതിനാല്‍ കല്യാണം ആര്‍ഭാടമായി തന്നെ നടത്തി.അങ്ങനെ അവന്‍റെ ജീവിതം ഒരു കരയ്ക്കടുക്കുന്നു എന്ന നിലയിലായപ്പോഴാണ് ഗള്‍ഫിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകാനും തുടങ്ങിയത്.മുന്‍ നിശ്ചയപ്രകാരം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടു പോകാന്‍ അവിടെ കുത്തനെ ഉയര്‍ന്ന വീട്ടുവാടകകള്‍ അവനു തടസ്സമായി.ആര്‍ഭാടമായി കല്യാണം നടത്തിയ വകയില്‍ ധാരാളം കടങ്ങളും അവനുണ്ടായിരുന്നു.അതില്‍ കുറച്ചു കടം അവിടത്തെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗം കൊണ്ടു ഉണ്ടായതായിരുന്നു.ക്രെഡിറ്റ്കാര്‍ഡ് കടം അവന്‍ തല്‍ക്കാലം ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചു കൊണ്ടു തീര്‍ത്തു.എങ്കിലും അതോടുകൂടെ അവന്‍റെ കുടുംബത്തില്‍ അസ്വസ്ഥതകള്‍ പൊട്ടി മുളയ്ക്കുകയായിരുന്നു.മൂന്നു മാസത്തിനകം ഭാര്യയെ കൊണ്ടു പോകും എന്ന വാക്ക് അവനു പാലിക്കാന്‍ പറ്റാത്ത സാഹചര്യമായി.ഭാര്യയും,ഭാര്യവീട്ടുകാരും അതോടെ മുറുമുറുപ്പും തുടങ്ങി.എത്രയും പെട്ടെന്ന് പെണ്ണിനെ ഗള്‍ഫില്‍ കൊണ്ടുപോകാന്‍ തയ്യാറല്ലയെങ്കില്‍ ബന്ധം തന്നെ വേര്‍പ്പെടുത്തുന്നതിനെ പറ്റി ചിന്തിക്കും എന്നു ഭാര്യ വീട്ടുകാര്‍ തറപ്പിച്ചു പറയുകയുണ്ടായി.ഒരു വശത്ത് ഗള്‍ഫില്‍ നാള്‍ക്കുനാള്‍ വഷളാകുന്ന ജീവിത സാഹചര്യവും,മറുവശത്ത് ഭാര്യ വീട്ടുകാരുടെ സമ്മര്‍ദ്ദവും അവനെ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനുമിടയിലാക്കി.

          കുറച്ചുകൂടി മെച്ചപെട്ട തൊഴിലിനായി അവന്‍ ഗള്‍ഫില്‍ ഓട്ടം ആരംഭിച്ചു.ഓവര്‍ ടൈം എടുത്തു വീടിനു അഡ്വാന്‍സ്‌ കൊടുക്കാന്‍ ആവശ്യമുള്ള പണം സമ്പാദിക്കാന്‍ ശരീരം നോക്കാതെയുള്ള അധ്വാനം ചെയ്തു.അങ്ങനെ ഒട് വിധം പട്ടിണി കിടന്നും,മുണ്ട് മുറുക്കികെട്ടിയും ഒരു ചെറിയ വീട്(ഒരു ഒറ്റ മുറി വീട്) വാടകയ്ക്ക് എടുത്തു.എന്നാല്‍ അവനെ തീര്‍ത്തും തളര്‍ത്തുന്ന വാര്‍ത്തയാണ് നാട്ടില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത്.അവന്‍റെ ഭാര്യക്ക് അവന്‍റെ കൂടി ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോക്കാന്‍ താല്‍പ്പര്യം ഇല്ല എന്നും,സാധ്യമാകും വേഗത്തില്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ തയ്യാറാവണം എന്നും അവനോടു അവര്‍ ആവശ്യപെട്ടു.അതുംകൂടിയായതോടെ അവന്‍ ആകെ തളര്‍ന്നു.എന്നാല്‍ അവനെ കൂടുതല്‍ തളര്‍ത്തിയത് ഭാര്യവീട്ടുക്കാര്‍ ഇത്ര ധൃതി പിടിച്ചു ഇത്രയും രൂക്ഷമായ തീരുമാനം കൈകൊണ്ടതിന്‍റെ കാരണം അറിഞ്ഞതോടുകൂടിയാണ്.

           അവന്‍റെ ഭാര്യയ്ക്ക് ഒരു കാമുകനുണ്ടായിരുന്നു.വെറുമൊരു ലോറി ഡ്രൈവറായ അവനുമായുള്ള ബന്ധം ഭാര്യവീട്ടുകാര്‍ പല്ലും നഖവുമുപയോഗിച്ചു എതിര്‍ത്തു.ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരുവരും ചേര്‍ന്നു തീരുമാനമെടുത്തു പിരിയുകയായിരുന്നു.ആ സമയത്ത് തന്നെയാണ് എന്‍റെ സുഹൃത്ത് അവളെ പെണ്ണുകാണാന്‍ പോയത്.ആ സാഹചര്യത്തില്‍ സാമാന്യം ഭേദപെട്ട നിലയിലുള്ള ഗള്‍ഫുക്കാരനായ എന്‍റെ സുഹൃത്തിനെ അവര്‍ മകളുടെ വരനായി തിരഞ്ഞെടുക്കുകയായിരുന്നു.

         എന്നാല്‍ കല്യാണശേഷവും ഇവന്‍റെ ഭാര്യയും കാമുകനുമായുള്ള ബന്ധം ഒരു സുഹൃത്ത്ബന്ധമെന്ന നിലയില്‍ തുടരുന്നുണ്ടായിരുന്നു.അധികം വൈകാതെ അവനു കെ എസ് ആര്‍ ടിസിയില്‍ സ്ഥിരമായി ജോലിയും ലഭിച്ചു.എന്‍റെ സുഹൃത്തിന് സംഭവിച്ച സാമ്പത്തീകപരാധീനങ്ങളും,വാക്കുപാലിക്കാന്‍ സാധികാത്ത സാഹചര്യവും അവന്‍റെ ഭാര്യയേയും,കാമുകനെയും വീണ്ടും അടുപ്പികുകയായിരുന്നു.ഭാര്യ കാമുകന്‍  ഇപ്പോഴും അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന കാര്യം അവള്‍ അവളുടെ വീട്ടുക്കാരെ അറിയിച്ചു.നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ള മകളുടെ പൂര്‍വ്വകാമുകനെ കിട്ടിയാല്‍ കൊള്ളാമെന്നു ഭാര്യവീട്ടുക്കാര്‍ക്കും തോന്നിതുടങ്ങി.അങ്ങേനെയാണ് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തയ്യാറാവണം എന്ന ആവശ്യവുമായി അവര്‍ എന്‍റെ സുഹൃത്തിന്‍റെ മുന്നില്‍ എത്തിയത്.

        ഇന്ന് എന്‍റെ സുഹൃത്ത് തീര്‍ത്തും ജീവിതം നശിച്ച നിലയിലാണ് ഉള്ളത്.എന്ത് തീരുമാനം എടുക്കണമെന്ന് അവനിന്നു അറിയില്ല.കാമുകനുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു ഭാര്യയെ ഇനി അവനു വേണ്ട.ആയതിനാല്‍ ആത്മഹത്യമാത്രമേ ഇനി അവനു മുന്നില്‍ ഉള്ളു എന്നു എന്നെ വിളിച്ചു അവന്‍ കരഞ്ഞു പറഞു.ശരിയാണ് ഇത്തരം അവസ്ഥയില്‍ ആര്‍ക്കായാലും അങ്ങനെയൊക്കെയെ തോന്നുകയുള്ളൂ.

       ഇവിടെ എനിക്ക് പെണ്‍കുട്ടികളോട് പറയാനുള്ള കാര്യം ദയവു ചെയ്തു നിങ്ങള്‍ ഗള്‍ഫുകാരെ കഴിവതും ഒഴിവാക്കുക.അവിടെ സുഖാമായി ജീവിക്കാന്‍ സാധിക്കുന്ന ആളുകള്‍ കഷ്ട്ടിച്ചു അഞ്ചു ശതമാനം മാത്രമേയുള്ളൂ.ബാക്കിയുള്ളവരൊക്കെ ഇതു പോലെ കഷ്ടപെട്ടാണ് അവിടെ കഴിയുന്നത്.ദിനപ്രതി ഗള്‍ഫ്‌നാടുകളിലെ നിയമങ്ങള്‍ കടുക്കുകയാണ്.ഇപ്പോള്‍ ഒരു നിശ്ചിത വരുമാനത്തിന് മുകളിലുള്ളവര്‍ക്കേ കുടുംബവിസയടക്കം ലഭിക്കുകയുള്ളൂ.ഗള്‍ഫിലെ മരുഭൂമിയില്‍,അറബികളുടെ ആട്ടും തുപ്പും പേറി പുരുഷത്വം അടിയറവു വെച്ചു വെറും അടിമകളായി ജീവിക്കുന്ന വരനെ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം അതിനു തുനിയുക.പെണ്മക്കളുള്ള മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഇതു തന്നെയാണ്.നിങ്ങളുടെ മകളുടെ ഭാവി മരുഭൂമിയില്‍ ഹോമിക്കാനുള്ളതല്ല.

       ഗള്‍ഫ്‌ പ്രവാസികള്‍ വിഷമിക്കരുത്.നിങ്ങള്‍ നാട്ടില്‍ വരൂ.കൂലി പണിക്കുപോലും നമ്മുടെ നാട്ടില്‍ ഇന്ന് നല്ല വരുമാനമാണ്.ആയതിനാല്‍ ദുരഭിമാനം വെടിഞ്ഞു നമ്മുടെ നാട്ടില്‍ പണിയെടുത്തു നാടിനെയും,നാട്ടുക്കാര്‍ക്കും ഗുണമുള്ളവരായി നമ്മുക്കൊന്നിച്ചു നമ്മുടെ നാടിന്‍റെ സംസ്കാരമുയര്‍ത്താം.

Saturday, 29 March 2014

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മലക്കം മറിച്ചില്‍ നായര്‍ സ്നേഹം കൊണ്ടോ?

       കഴിഞ്ഞ കുറെ കാലങ്ങളായി സി പി എമിന്‍റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരാളായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഈ തിരഞ്ഞെടുപ്പോടെ ഏവരെയും ഞെട്ടിച്ചുകൊണ്ടു(സി പി എമ്മിനെ പോലും) സി പി എം പ്രേമം കാട്ടുന്നതിന്‍റെ കാരണം എന്താവാം എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?സി പി എമ്മിന്‍റെ മോശം നടത്തത്തില്‍ പ്രതിക്ഷേധിച്ച് പാര്‍ട്ടിയെ പോലും തള്ളി പറഞ്ഞു പുറത്തു വന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതു പാര്‍ട്ടിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ശുദ്ധ വിഡ്ഢിത്തരം എന്നു മാത്രമേ പറയാനുള്ളൂ.

      അതെ ചില ബുദ്ധിജീവികള്‍ വിലയിരുത്തുന്നത് ശരിയാണ് എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കു.കണ്ണൂരില്‍ ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ശ്രിമതി ടീച്ചര്‍ നായരായതാണ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ബെര്‍ലിന്‍ മതില്‍ പൊട്ടിച്ചു പുറത്തുവരാനുള്ള കാരണം എന്നാണു പറയ്‌ക്കനെ വിലയിരുത്തപെടുന്നത്.എത്രയൊക്കെ കമ്മ്യൂണിസം പറഞ്ഞാലും കാരണവരുടെ ഉള്ളില്‍ ഇത്തരം വില കുറഞ്ഞ ജാതിയ ചിന്തകള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നു വെളിപ്പെടുന്നത് ഞെട്ടല്‍ ഉളവാക്കുന്നതാണ്.കണ്ണൂരില്‍ എതിര്‍ സ്ഥാനാര്‍ഥിയായ കെ സുധാകരന്‍ ഈഴവനായതും പിന്തുണയ്ക്കുള്ള വേഗത കൂടിയെന്നുമാണ് വിലയിരുത്തപെടുന്നത്.

     ബുദ്ധിജീവികളുടെ ഈ കണ്ടെത്തെലുകള്‍ തെളിയിക്കുന്നത് ഇത്ര കാലവും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സി പി എം വിരോധത്തിന് പിന്നില്‍ പിണറായി വിജയന്‍ എന്ന ഈഴവ നേതാവിനോടുള്ള അസിഹിഷ്‌ണത ഒന്നു മാത്രമായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.പിണാറായി വിജയനെയും,പി ജയരാജനെയും വിമര്‍ശിക്കുന്ന ആര്‍ജവം എന്തു കൊണ്ടു കോടിയേരി ബാലകൃഷ്ണനെയും ഇ പി ജയരാജനെയും വിമര്‍ശിക്കാന്‍ ഇദ്ദേഹം കാണിക്കാറില്ല എന്നുള്ളതിന്‍റെ ഉത്തരവും ഈ സമീപകാല സംഭവവികാസങ്ങള്‍ നമ്മുക്കു കാട്ടി തരികയും ചെയ്തു.ചുരുക്കി പറഞ്ഞാല്‍ ഈഴവനായ പിണറായി വിജയനു പകരം നായാരായ കോടിയേരിയേയോ,ഇ പി ജയരാജനെയോ പ്രതിഷ്ടിച്ചാല്‍ തീരാവുന്ന ചൊരുക്ക് മാത്രമേ നമ്മുടെ ഈ മാടമ്പി കാരണവര്‍ക്കുണ്ടായിരുന്നുള്ളൂവെന്നു ഇപ്പോള്‍ മനസ്സിലായി.ലാല്‍സലാം (നായന്മാര്‍ക്ക് മാത്രം).

Saturday, 22 March 2014

എന്‍റെ ദൈവമേ ഇനി നിങ്ങള്‍ മാത്രം രക്ഷ! ഇങ്ങളുടെ കോട്ടെഷന്‍ ചാര്‍ജ് എത്രയാ?!

          നാള്‍ ഇത് വരെ ഞാന്‍ ഒരു നിരീശ്വരവാദിയായിരുന്നു.എന്നാല്‍ സമീപകാലങ്ങളിലായി ഞാന്‍ എഴുതി വന്ന ചില ലേഖനങ്ങള്‍ എന്നെയും മിക്കാവാറും ദൈവഭക്തനാക്കും.മറ്റൊന്നുമല്ല എന്തോരം തെറിവിളികളാണ് എനിക്കു അതു വഴി വന്നു കൊണ്ടിരിക്കുന്നത്.എനിക്കു മാത്രമല്ല അതു പ്രസിദ്ധീകരിക്കുന്ന പാവം ഭൂലോകത്തിനും കിട്ടിയിട്ടുണ്ട് ധാരാളം പുലഭ്യങ്ങള്‍.എന്തു ചെയ്യാം തെറിവിളികളും,ഭീഷണികളുമൊക്കെയുണ്ടെന്നു കരുതി എഴുതാതിരിക്കാനാവില്ലല്ലോ.എങ്കിലും വധഭീഷണികള്‍ വരെ വരുന്ന സ്ഥിതിയ്ക്കു അല്‍പ്പം കരുതിയിരിക്കുന്നതല്ലേ നല്ലത്.എങ്ങാനും ഏതേലും തലതെറിച്ചവാനു ഹാലിളകി എന്നെയങ്ങു തീരത്തെങ്ങാനും കളഞ്ഞാല്‍, പാവം എന്‍റെ ഭാര്യയ്ക്കും പുള്ളേരുക്കും മാത്രമല്ലേ നഷ്ടമുണ്ടാവു.

         അതു കൊണ്ടു ഞാനൊന്നു തീരുമാനിച്ചു.എനിക്കു ആരുടെയെങ്കിലും സംരക്ഷണം വേണം.അതിനു വേണ്ടി ഒരു ദിവസം നല്ലോണം ഡീസെന്‍റ് ആയി ഒരുങ്ങി പിടിച്ചു അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി നല്ല ഗമയില്‍ ഒരു പത്തു പോലീസുക്കാരുടെ പ്രോട്ടെഷന്‍ കിട്ടുമോ എന്നു ചോദിച്ചു.ചോദ്യം കേട്ടപാടെ അവിടെയിരിക്കുന്ന ഏമാന്‍മാരൊക്കെ എന്നെ അടിമുടിയൊരു നോട്ടം.അവരുടെ നോട്ടത്തില്‍ എന്തോ പന്തികേടു തോന്നിയ ഞാന്‍ മനസ്സില്‍ ആദ്യമായി ഈശ്വരനാമം ഉരുവിട്ടു.'ദൈവമേ പണി പാളിയോ' എന്നായിരുന്നു അപ്പോള്‍ എന്‍റെ മനസ്സിലൂടെ ഓടിയ ഡയലോഗ്.പിന്നീട് ഉണ്ടായ കാര്യങ്ങള്‍ വടക്കുനോക്കിയന്ത്രം പടത്തിലെ പോലീസ് സ്റ്റേഷന്‍ സീനിന്‍റെ തനി പകര്‍പ്പായിരുന്നു.ആകെ മൊത്തം പരിഹാസ അട്ടഹാസങ്ങള്‍.ഇതിനെക്കാള്‍ ഭേദം രണ്ടു തല്ലു കിട്ടുന്നതായിരുന്നു എന്നു തോന്നിപോകുംവിധമായിരുന്നു അതു.ആകെ മൊത്തം ശശിയായ ഞാന്‍ തല കുനിച്ചു സ്റ്റേഷനില്‍ നിന്നു പുറത്തെക്കിറങ്ങി.ശ്ശൊ ജനങ്ങങ്ങളെ സംരക്ഷിക്കേണ്ട പോലീസ് ഏമാന്‍മാര്‍ തന്നെ ഇതുപോലെ തുടങ്ങിയാല്‍ നമ്മളെ പോലത്തെ പാവങ്ങളെന്തു ചെയ്യും?നാടിനു ഒരു ഗുണവുമില്ലാത്ത രാഷ്ട്രീയക്കാരെ സംരക്ഷിക്കാന്‍ ഇവര്‍ക്കൊന്നും ഒരു മടിയുമില്ലല്ലോ.ഇനിയിപ്പം എന്താണൊരു പോംവഴി?

       ഇങ്ങനെ ആലോചിച്ചു വീട്ടിലെത്തിയപ്പോഴായിരുന്നു അവിടെയെന്‍റെ അഞ്ചു വയസുക്കാരന്‍ തല തെറിച്ച മകന്‍റെ പൊട്ടിചിരി കേട്ടത്.അകത്തു കയറി നോക്കിയപ്പോള്‍ ചെക്കന്‍ ഏതോ ഒരു പടം കണ്ടു ചിരിച്ചതാണെന്നു മനസ്സിലായി.അച്ഛന് പ്രാണ വേദന മകനു സിനിമ കാണല്‍.എന്തായാലും ആരെങ്കിലും തല്ലികൊല്ലുമെന്നുറപ്പായി.എന്നാല്‍ പിന്നെ കുറച്ചു ചിരിച്ചിട്ടോക്കെ ചത്തേയ്ക്കാമെന്നു കരുതി ചെക്കന്‍റെ കൂടെ പടം കാണാനിരുന്നു.പടത്തിന്‍റെ പേരു ബോഡി ഗാര്‍ഡ്‌.കൊള്ളാലോ സന്ദര്‍ഭത്തിനു യോജിച്ച പടമെന്നു മനസ്സില്‍ വിചാരിച്ചു ആകാംഷയോടെ പടം കാണാനിരുന്നു.പടം മൊത്തം കണ്ടു കഴിഞ്ഞപ്പോഴേക്കും എന്‍റെ മനസ്സിലൊരു ലഡ്ഡു പൊട്ടി.അതെ സംരക്ഷണത്തിനായി പടത്തിലുള്ളമാതിരി ഗുണ്ടകള്‍ക്കു കോട്ടേഷന്‍ കൊടുക്കുക തന്നെ.സംവിധായകന്‍ സിദ്ധിക്കിനു നന്ദി.എന്തൊരു കാഞ്ഞ ബുദ്ധിയാണ് പഹയന്.

     പക്ഷെ അവിടെയുമൊരു പ്രശ്നമുണ്ടാല്ലോ.ഈ കോട്ടേഷന്‍ തലതെറിച്ചവന്‍മാരെ എങ്ങനെയൊന്നു മുട്ടും.സിനിമയിലൊക്കെ കണ്ട കോട്ടേഷന്‍ക്കാരോക്കെ യാതൊരു വകതിരിവുമില്ലാത്ത അലവലാതികളാണെല്ലോ.അതു പോലത്തവന്‍മാരൊക്കെയാണെങ്കില്‍ നേരിട്ടു കാണുമ്പോഴെന്‍റെ പാന്‍റ് നനയും.എന്തായാലും നനയും എന്നാല്‍ പിന്നെ കുളിച്ചങ്ങു കേറിയേക്കാമെന്നു മനസ്സിലുറാപ്പിച്ചു ഞാന്‍ എന്‍റെ ഒരു മാധ്യമ സുഹൃത്തിനോടു കാര്യങ്ങളങ്ങു പറഞ്ഞു.എന്നിട്ട് എങ്ങനെയെങ്കിലും നല്ലൊരു കോട്ടേഷന്‍ ബോഡിഗാര്‍ഡിനെ എനിക്കായി മുട്ടിച്ചു തരണമെന്നപെക്ഷിച്ചു.മാധ്യമ പ്രവര്‍ത്തകാനായതിനാല്‍ സമൂഹത്തിലെ എല്ലാ അലവലാതികളുമായി അവനു ബന്ധമുണ്ടാവുമെന്നു എനിക്കുറപ്പയിരുന്നു.പക്ഷെ കാര്യങ്ങളൊക്കെ കേട്ടപ്പോഴേക്കും പോലീസ് സ്റ്റേഷനില്‍ വെച്ചു ഏമാന്‍മാരുടെ പൊട്ടിച്ചിരിയുടെ പതിന്‍മടങ്ങോടെയുള്ള അവന്‍റെ അവിഞ്ഞ ചിരിയാണ് കാണേണ്ടി വന്നതു എന്നിട്ടു കുറച്ചു ചീഞ്ഞ ഡയാലോഗുകളും.

"എന്‍റെ പഹയാ ഇതാണ് ഞാന്‍ പണ്ടു മുതലേ പറയുന്നത് നിങ്ങള്‍ യുക്തിവാദികള്‍ മരമണ്ടന്‍മാരാണെന്നു.എടാ നീ എന്തിനാടാ കള്ളും,കഞ്ചാവുമടിച്ചു നടക്കുന്ന പീറ ഗുണ്ടകളെ ഇത്രയും പൈസയും മുടക്കി ബോഡി ഗാര്‍ഡായി വെക്കുന്നത്?എടാ ലോകത്തിലെ ഏറ്റവും വലിയ കോട്ടേഷന്‍കാരനാരാണെനാണ് നിനക്കിനിയുമറിയില്ലേ?എടാ എല്ലാ മതങ്ങളിലെയും ദൈവമാടാ ലോകത്തിലെ ഏറ്റവും വലിയ കോട്ടേഷന്‍ നേതാക്കള്‍."

"എന്തു ദൈവമോ!!!നമ്മള്‍ പണ്ടു പള്ളികൂടത്തിലൊക്കെ പഠിച്ച ദൈവം കരുണാമയനും,ആശരണര്‍ക്ക് അഭയം നല്‍കുന്നവനോക്കെയായിരുന്നല്ലോ.ഇതെപോഴാണു അങ്ങേരു കോട്ടേഷനില്‍ ചേര്‍ന്നത്‌?!"

"ങാ തൊലി.......പള്ളികൂടത്തിലങ്ങനെ എന്തൊക്കെ മണ്ടത്തരങ്ങള്‍ പഠിപ്പിക്കുന്നു.എല്ലാ മതസ്ഥരും ഒരുമയോടെ കഴിയുംവിധത്തിലുള്ള മനോഹരമായ സംവിദാനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളതുയെന്നുമൊക്കെ നമ്മള്‍ പള്ളികൂടങ്ങളില്‍ പഠിച്ചിട്ടില്ലേ?എന്നിട്ടതോകെ സത്യമാണോ?എടാ പള്ളികൂടത്തില്‍ അങ്ങനെ പല വിവരകേടുകളും പഠിപ്പിക്കും.ബുദ്ധിയുറയ്ക്കാത്ത പിള്ളേരോട് എന്തു പറഞ്ഞാലും അവര്‍ തിരിച്ചൊന്നും പറയുകയില്ലല്ലോ.എന്നു വെച്ചു ബുദ്ധിയുറച്ച നമ്മളെപോലുള്ളവരൊക്കെ ഇപ്പോഴും അതൊക്കെ ഓര്‍ത്തിരിക്കാമോ.അല്ലെങ്കിലും പള്ളികൂടങ്ങളിലെ കൊച്ചു കിടാങ്ങലോടാണോ ഇമ്മാതിരി കോട്ടേഷന്‍ കാര്യങ്ങളൊക്കെ പറയുന്നത്.അതൊക്കെ വലുതാവുകുമ്പോഴേക്കും തനിയെ പഠിച്ചോളുമെന്നു ആ പുസ്തകങ്ങലോക്കെ ഉണ്ടാക്കിയവന്മാര്‍ക്കു നല്ലവണ്ണമറിയം.ശരിക്കുമുള്ള ദൈവത്തെ നിനക്കറിയണമെങ്കില്‍ നീ എല്ലാ മതങ്ങളിലേയും മത പ്രഭാഷണങ്ങള്‍ കേള്‍ക്കണം.തന്നെ അപമാനിക്കുന്ന ആളുകളെ നിഷ്ടൂരമായി പക വെച്ചു തകര്‍ക്കുന്ന ദൈവത്തെ നിനക്കവര്‍ പരിചയപെടുത്തി തരുന്നതായിരിക്കും.അതിനുള്ള ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റുപാടില്‍ നിന്നു തന്നെ അവര്‍ കാട്ടി തരികയും ചെയ്യും.സത്യം പറയാല്ലോ എന്‍റെ പൊന്നെ,എത്രയെത്ര അവിശ്വസികളാണെന്നറിയോ ദൈവത്തിന്‍റെ നിഷ്ടൂരമായ പ്രതികാരത്താല്‍ ജീവിതം നശിച്ചുപോയത്.ചിലരെയൊക്കെ തട്ടി കളഞ്ഞിട്ടുപോലുമുണ്ട്.നീയൊക്കെ ഇങ്ങാനെ നിരീശ്വരവാദിയായി നടന്നോ.നിനക്കൊക്കെ എപ്പോ പണി കിട്ടിയാല്‍ മതിയെന്നു ചോദിച്ചാല്‍ മതി.ങാ പോട്ടെ ഇപ്പോഴും വൈകീട്ടില്ല വേഗം പോയി ഏതേലുമൊരു മതത്തിലെ ദൈവത്തെ പോയി പിടിച്ചോളു.പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ.നീ ജനിച്ച മതത്തിലെ ദൈവത്തിനെ തന്നെ പിടിക്കുന്നതാണ് ഏറ്റവും നല്ലത്.അല്ലെങ്കില്‍ ചിലപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടും.നീ ഫേസ്ബുക്കിലൊക്കെ കാണാറില്ലേ അന്യമതത്തിലെ പുരുഷന്‍റെ കൂടെ ഒളിച്ചോടിയ പെണ്ണിന്‍റെ ശവം കിണറ്റിന്നു പൊക്കി എടുക്കുന്ന ഫോട്ടോയൊക്കെ.അതൊക്കെ പുള്ളിക്കാരന്‍ പണി കൊടുക്കുന്നതാണെടാ.പുള്ളിയുടെ സെറ്റപ്പ് നമ്മുടെ അധോലോക രാജാക്കന്‍മാരുടെ അതെ വിധത്തിലാണ്.ഒരിക്കല്‍ ചേര്‍ന്നാല്‍ പിന്നെ അതില്‍ നിന്നും മാറരുത്.മാറിയാല്‍ പൊന്നുമോനെ എപ്പോള്‍ പണികിട്ടിയെന്നു പറയേണ്ടതില്ലല്ലോ."

         അവന്‍ പറഞ്ഞതൊക്കെ അത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്ന എന്‍റെ വായിലേക്ക് ഒരു ആയിരം ഈച്ചയെങ്കിലും കടന്നുപോയിട്ടുണ്ടാവണം.അപ്പോള്‍ ഇതൊക്കെയാണല്ലേ ദൈവം.വെറുതെയല്ല എനിക്കിങ്ങനെ ഇടയ്ക്കിയിടയ്ക്കെ പണി കിട്ടുന്നത്.കോട്ടേഷന്‍കാരോടോക്കെ മുട്ടാന്‍ മാത്രമുള്ള പാങ്ങോന്നും എനിക്കില്ലേയെന്‍റെ പോന്നു ദൈവമേ.ഞാന്‍ ഇനിയെന്നും അങ്ങയുടെ ആരാധകനായി,അടിമയായി കഴിഞ്ഞുകൊള്ളാമെ.ഇത്രനാള്‍ നിരീശ്വരവാദം പറഞ്ഞു നടന്നതിനു എന്നോടു ക്ഷമിക്കണമേ.ആട്ടെ എത്രയാണ് അങ്ങയുടെ കോട്ടേഷന്‍ ചാര്‍ജ്?!

കേരളത്തിലെ ഏറ്റവുമധികം ജനങ്ങള്‍ വെറുക്കുന്ന പത്തു രാഷ്ട്രീയ നേതാക്കള്‍

             ഇവിടെ പറയുന്ന രാഷ്ട്രീയക്കാര്‍ ഏറ്റവും മോശം ആളുകളാണെന്നല്ല ഉദ്ദേശിക്കുന്നത്.മറിച്ചു കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വെറുക്കുന്ന രാഷ്ട്രീയകാരെയാണ് ഉദ്ദേശിക്കുന്നത്.സ്വാഭാവികമായും ഈ കൂട്ടത്തിലെ ബഹുഭൂരിപക്ഷവും ഏറ്റവും മോശം ആളുകള്‍ എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.അല്ലായിരുന്നെങ്കില്‍ ഇത്രയധികം ആളുകള്‍ ഇവരെ വെറുക്കില്ലല്ലോ.കേരളത്തില്‍ കാലാകാലങ്ങളിലായി ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളില്‍ നിന്നു മാത്രമാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിട്ടുല്ലാതെന്നു ഏവരും മനസ്സിലാക്കുക.

10. ഇ അഹമ്മദ് 

കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ വെറുപ്പ്‌ സമ്പാദിച്ച പാര്‍ട്ടിയായ മുസ്ലിം ലീഗിന്‍റെ അഖിലേന്ത്യ പ്രസിഡന്‍റ്.സ്വതവേ ലീഗ് അണികള്‍ക്ക് അവരുടെ നേതാവെന്ന് വെച്ചാല്‍ ജീവനാണ്(അടിമകള്‍ എന്നു തന്നെ പറയാം).എന്നാല്‍ അങ്ങനെയുള്ള അണികള്‍ പോലും ചവറ്റുകുട്ടയില്‍ തള്ളിയ ഇദ്ദേഹം തീര്‍ച്ചയായും മോശം നേതാക്കളുടെ ആദ്യ പത്തില്‍ ഇടം നേടും.പതിറ്റാണ്ടുകളായി എം എല്‍ ഏയും,എം പി യുമൊക്കെയായി ആളുകളുടെ വോട്ട് കൊണ്ട് വിലസി തിന്നു നടന്ന ഇദ്ദേഹം സ്വന്തം പാര്‍ട്ടി അണികളുടെ പോലും വെറുപ്പ്‌ സമ്പാദിച്ചു കൂട്ടനമെങ്കില്‍ എത്രത്തോളം മോശമാണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.ഇത്തവണ അണികളുടെ ശക്തമായ എതിര്‍പ്പ് മറികടന്നുകൊണ്ട് വീണ്ടും ജനവിധി തേടുന്ന ഇദ്ദേഹത്തിന്‍റെ പ്രതീക്ഷ ഇടതുപക്ഷം എതിരായി നിര്‍ത്തിയ മോശം സ്ഥാനാര്‍ഥിയില്‍ മാത്രമാണ്.പരസഹായം കൂടാതെ ഒന്നു എണീച്ചു നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഈ വയോധികന്‍റെ അധികാരയാര്‍ത്തി തീര്‍ച്ചയായും ബഹുഭൂരിപക്ഷം മലയാളികളുടെയും വെറുപ്പ്‌ സമ്പാദിച്ചിട്ടുണ്ട്.

9. എം എം മണി

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്വതസിദ്ധമായ ബുദ്ധിയില്ലായ്‌മയുടെയും,കാട്ടാളത്തിന്‍റെയും,വൈരൂപ്യത്തിന്‍റെയും ആള്‍രൂപം.മൂന്നാറിലെ കയ്യേറ്റ വിരുദ്ധ നടപടികളില്‍ മുതലാളിമാരുടെ കൂടെനിന്നു ഉദ്യോഗസ്ഥരെയും,പോലീസുകാരെയും,മാധ്യമങ്ങളെയും തെറി പറഞ്ഞും ഭീഷണിപെടുത്തിയും ഒതുക്കാന്‍ മുന്‍കയ്യ് എടുത്തതോടുകൂടി കേരള ജനതയുടെ മനസ്സിലെ കരടായി മാറി ഇദ്ദേഹം.ടി പി ചന്ദ്രശേഖരന്‍റെ നിഷ്ടൂരമായ കൊലപാതകത്തോടനുബന്ധിച്ചു ഇദ്ദേഹം നടത്തിയ വിവാദമായ കൊലവിളി പ്രസംഗവും അതിനെതുടര്‍ന്നുണ്ടായ അറസ്റ്റും ജനങ്ങളുടെ മനസ്സിലെ ഇദേഹത്തോടുള്ള വെറുപ്പിന്‍റെ ആഴം പതിന്മടങ്ങ്‌ വര്‍ധിക്കാനും കാരണമായി.

8. അബ്ദുറഹ്മാന്‍ രണ്ടത്താണി

മറ്റൊരു മുസ്ലിം ലീഗ് മുഖം.വായ്‌ തുറന്നാല്‍ മറ്റുള്ളവരുടെ കുറ്റം മാത്രം പറയുന്ന ഇദ്ദേഹവും കേരളത്തിലെ ജനങ്ങളുടെ വെറുപ്പ്‌ സമ്പാദിച്ചു കൂട്ടുന്നതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്.പുറമേ മതേതരത്വമൊക്കെ പ്രസംഗിക്കുമെങ്കിലും ഉള്ളില്‍ ശക്തമായ വര്‍ഗീയ അജണ്ട കാത്തുസുക്ഷിക്കുന്ന വ്യക്തിയെന്ന പ്രതീതിയാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും മനസ്സിലുള്ളത്.താന്‍ പ്രധിനീകരിക്കുന്ന വോട്ട് ബാങ്ക് മണ്ഡലത്തിനു പുറമേ എവിടെ മത്സരിച്ചാലും കെട്ടി വെച്ച കാശ് പോലും തിരികെ കിട്ടാത്ത വിധം ജനങ്ങള്‍ കെട്ടുകെട്ടിക്കുന്ന നേതാവ്.

7. ഇ പി ജയരാജന്‍

സ്വന്തം പാര്‍ട്ടിയിലെ ചെറിയൊരു വിഭാഗമോഴികെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും വെറുക്കുന്ന മറ്റൊരു കമ്മ്യൂണിസ്റ്റ്‌ അസുരന്‍.നല്ലത് എന്ന് പറയാവുന്ന യാതൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക്‌ സമ്മാനിക്കാതെ അവരുടെ വെറുപ്പ്‌ മാത്രം സമ്പാദിച്ചുകൂട്ടിയ പ്രത്യേക ഒരു ജന്മം.സംസാരിക്കുന്നത് കൊണ്ട് മാത്രം മനുഷ്യനാണെന്നു വേര്‍തിരിച്ചറിയാവുന്ന ഒരു ജീവന്‍.അല്ലാത്ത പക്ഷം മറ്റേതോ ജിവിയാണെന്നു ആളുകള്‍ തെറ്റിധരിച്ചേനെ.വെറുക്കുവാന്‍ മാത്രം കാരണങ്ങളുള്ള ഇദ്ദേഹത്തെ പറ്റി കൂടുതലെന്തെങ്കിലും പറഞ്ഞു ഈ ലേഖനം വൃത്തികേടാക്കുന്നില്ല.

6. കുഞ്ഞാലികുട്ടി

കേരളത്തിലെ ജനങ്ങള്‍ ഇദ്ദേഹത്തെ വെറുക്കുവാനുള്ള കാരണം ഐസ്ക്രീം പെണ്‍വാണിഭ കേസ് തന്നെ.കേസില്‍ ഇദ്ദേഹം രണ്ടു തവണ കുറ്റവിമുക്താനായെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ഇദ്ദേഹത്തെ സംശയതോടു മാത്രമേ കാണുന്നുള്ളൂ.ഒരവസ്സരത്തില്‍ നരേന്ദ്ര മോഡിയെ കുറിച്ച് വരെ അനുകൂലിച്ചു പറഞ്ഞു ന്യൂനപക്ഷ സമുദായങ്ങളുടെ കൂടി വെറുപ്പ്‌ സമ്പാദിച്ചുകൂട്ടി.എങ്കിലും ഈ ലേഖനത്തില്‍ പ്രദിപാധിക്കുന്ന പത്തു പേരില്‍ നല്ല കാര്യങ്ങള്‍ ധാരാളം ചെയ്ത ഒരു വ്യക്തി ഇദ്ദേഹം മാത്രമാണെന്ന് പറയാതിരിക്കാനാവില്ല.കേരളത്തിലെ വ്യവസായ മന്ത്രിയായി ധാരാളം അവസ്സരങ്ങള്‍ ഇദ്ദേഹം സൃഷ്ട്ടിച്ചിട്ടുണ്ടെന്നുള്ള കാര്യം വിസ്മരിച്ചുകൂടാ.

5. ബാലകൃഷ്ണപിള്ള

നേരത്തെ ഇ പി ജയരാജനെ കുറിച്ചേന്തു പറഞ്ഞോ അതിന്‍റെ ഒരു യു ഡി എഫ് മുഖമാണ് ഇദ്ദേഹം.സ്വന്തം മണ്ഡലത്തിലെ ഒരു വിഭാഗം ജനങ്ങലോഴികെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും വെറുക്കുന്ന വ്യക്തിത്വം.കേരളത്തിന്‍റെ തനതായ കുടുംബസങ്കല്‍പ്പത്തിന് ചിന്തിക്കുവാന്‍ പോലും കഴിയാത്ത വിധത്തിലുള്ള കുടുംബമാഹാത്മ്യവും ഇദേഹത്തോടുള്ള ജനങ്ങളുടെ വെറുപ്പിന്‍റെ ആക്കം കൂട്ടുന്നു.ഇടമലയാര്‍ കേസില്‍ കോടതിയാല്‍ ശിക്ഷിക്കപ്പെട്ടു മൊത്തത്തില്‍ ഒരു മൂന്നു മാസമെങ്കിലും ജയിലില്‍ തള്ളപെട്ടതു മാത്രമാണ് ഇദ്ദേഹത്തെകൊണ്ട് കേരളജനതയ്ക്ക് സന്തോഷം പകര്‍ന്ന ഒരേയൊരുകാര്യം.

4. പി സി ജോര്‍ജ്ജ്

വായ തുറന്നാല്‍ ഭരണിപ്പാട്ടു മാത്രം പാടുന്ന ഇദ്ദേഹത്തെ വെറുക്കാന്‍ മറ്റെന്തെങ്കിലുമൊരു കാരണം അന്വഷിച്ച് പോകേണ്ടതില്ല.കേരള രാഷ്ട്രീയത്തിലെ അമേധ്യമെന്ന വിശേഷണമാണ് ജനങ്ങള്‍ ഇദ്ദേഹത്തിന് നല്കിയിട്ടുള്ളത്.അത്രമേല്‍ അസഹ്യമാണ് ഇദ്ദേഹത്തിന്‍റെ വാക്കുക്കള്‍.കാലുമാറാനും,കുതികാല്‍ വെട്ടാനുംമാത്രം അറിയാവുന്ന ഇദ്ദേഹത്തിന്‍റെ ചെയതികള്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കുപോലും ദഹിക്കുന്നവയല്ലയെന്നു പലതവണ കണ്ടതുമാണ്.

3. തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍

ഇദ്ദേഹത്തെ കേരളജനത വെറുക്കുവാനുള്ള പ്രധാന കാരണം താന്‍ വല്യ പൂണ്യത്മാവാണെന്ന തരത്തിലുള്ള ഇദ്ദേഹത്തിന്‍റെ പ്രവൃത്തിയും,സംസാരവുമാണ്.പുറമേ മാന്യതയുടെ പുറമോടി പിടിപ്പിച്ചു നടക്കുന്ന ഇദ്ദേഹം ഉള്ളില്‍ തനി ഫ്രോഡാണെന്നു കഴിഞ്ഞ വര്‍ഷം വിവാദമായ സോളാര്‍ കേസോടുകൂടി ഏവര്‍ക്കും മനസ്സിലായതാണു.അന്നു മുഖ്യമന്ത്രി ശ്രിമാന്‍ ഉമ്മന്‍ചാണ്ടിയെ ഏതോ ഒരു പെന്‍ ഡ്രൈവിന്‍റെ പേരു പറഞ്ഞു കൊണ്ട് നാലാംകിട ബ്ലാക്ക്‌മെയില്‍ നാടകം നടത്തിയതു കേരള ജനങ്ങള്‍ ഒരിക്കലും മറക്കുകയില്ല.തിരുവഞ്ചൂര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ശാലു മേനോന്‍റെ വീട്ടില്‍ നിന്നു ഒരു കരിക്കു കുടിച്ചു നില്‍ക്കുന്ന ഒരു മൂന്നാംകിട പൂവാലനെ അനുസ്മരിപ്പിക്കുന്ന കുപ്രസിദ്ധമായ ആ ചിത്രമാണ് ഇന്ന് ജനങ്ങളുടെ മനസ്സിലുള്ളത്.

2. വി എസ് അച്യുതാനന്ദന്‍

കേരള രാഷ്ട്രിയത്തിലെ തലമൂത്ത കാരണവര്‍.മുന്‍ മുഖ്യമന്ത്രി,ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്,പുന്നപ്ര വയലാര്‍ സമര നായകന്‍ എന്നിങ്ങനെ പൊന്‍തൂവലുകള്‍ ധാരാളമുള്ള ഇദ്ദേഹം ഇന്നു പക്ഷെ കേരള ജനത വെറുക്കുന്ന വ്യക്തിതത്വമാണ്.അവസാരവാദത്തിന്‍റെ അവസാന വാക്കെന്നാല്‍ ഇദ്ദേഹമാണ്.കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന സ്വഭാവം.പി സി ജോര്‍ജ്ജ് കഴിഞ്ഞാല്‍ ഏറ്റവും വൃത്തികെട്ട ഭാഷപ്രയോഗങ്ങള്‍ നടത്തുന്ന രാഷ്ട്രീയ നേതാവ്.ഇദേഹത്തിന്‍റെ ചില പ്രസ്താവനകള്‍ നാലാംകിട ഞരമ്പ്‌ രോഗികളെ പോലും നാണിപ്പിക്കുംവിധമാണ്.താന്‍ എപ്പോഴും ജനപക്ഷതാണു നില്‍ക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വം.പക്ഷെ സ്വന്തം കാര്യ സാധ്യത്തിനായി കൂടെ നില്‍ക്കുന്നവനെപോലും ചതിക്കുന്ന അങ്ങേയറ്റം നീച്ച സ്വഭാവത്തിനുടമ.ഇദ്ദേഹത്തിന്‍റെ അവസ്സരവാദ രാഷ്ട്രീയത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ടി പി ചന്ദ്രശേഖരന്‍ വിഷയത്തിലെ മലക്കംമറിച്ചില്‍.പോളിറ്റ്ബ്യൂറോയിലേക്കുള്ള തിരിച്ചുകയറ്റമാണ് ഇദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നു പറയപെടുന്നു.വിശ്വസിച്ചു പിന്നാലെ കൂടിയ അണികളെ നാണിപ്പിക്കും വിധത്തിലുള്ള പ്രവൃത്തി തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ധാരാളം നടത്തിയിട്ടുണ്ട് ഇദ്ദേഹം.ഇദ്ദേഹത്തിന്‍റെ കാപട്യ പ്രവൃത്തികള്‍ പൂര്‍ണ്ണമായും വിവരിക്കാന്‍ നിന്നാല്‍ മറ്റൊരു മഹാഭാരതം വേണ്ടിവരുമെന്നതിനാല്‍ കാര്യങ്ങള്‍ ചുരുക്കുന്നു.എങ്കിലും ഒരു കാര്യമുറപ്പാണ്.കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇദ്ദേഹത്തെ വെറുക്കുന്നു.അറപ്പോടെ മാത്രമേ ഇദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ഇനി കേരളജനത വീക്ഷിക്കുകയുള്ളൂ.

1. ശശി തരൂര്‍

കേരള ജനതയുടെ അതിപ്രശസ്തമായ 'ശശി' തമാശകളുടെ നായകനെ അനുസ്മരിപ്പിക്കുന്ന വ്യക്തിത്വം.തൊലികട്ടിയില്‍ ഇദ്ദേഹത്തെ വെല്ലാന്‍ കാണ്ടമൃഗത്തിനുപോലുമാവില്ല.മഹാഭാരതത്തിലെ ശികണ്ടിയെ അനുസ്മരിപ്പിക്കുന്ന രൂപഭാവമുള്ള ഇദ്ദേഹത്തിന്‍റെ ചെയ്തികള്‍ പക്ഷെ മുകളില്‍ പറഞ്ഞ എല്ലാ വ്യക്തികളെക്കാളും ഗുരുതരമായതാണ്.മുമ്പ് യു എന്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ആ പദവിയിലെത്തിയത് പിന്‍വാതിലിലൂടെയാണെന്ന വിമര്‍ശനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.അവിടുന്ന് നേരെ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലെക്കു പറന്നിറങ്ങിയ ഇദേഹത്തിന്‍റെ പ്രവൃത്തികള്‍ ഏറ്റവും ഉളുപ്പുകേട്ട കോണ്‍ഗ്രസുക്കാരനെ പോലും നാണിപ്പിക്കും വിധമായിരുന്നു.ഐ പി എല്‍ അഴിമതി,സുനന്ദ പുഷ്ക്കര്‍ വിവാദ വിവാഹം,പാക്‌ ചാര സംഘടനയായ ഐ എസ് ഐ ബന്ധം ആരോപിക്കപെട്ട മെഹര്‍ താരാറുമായുള്ള അവിഹിത ബന്ധരോപണം ,സുനന്ദ പുഷ്കരിന്‍റെ ദുരൂഹ മരണം അങ്ങനെ ഇദ്ദേഹത്തിനെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനവധി കാര്യങ്ങളുണ്ട് കേരള ജനതയുടെ മനസ്സില്‍.ഇതു വരെ കേരളത്തിലെ ഒരു മുഖ്യധാര രാഷ്ട്രീയക്കാരനും നേരിടേണ്ടി വരാത്ത വിധത്തിലുള്ള പാകിസ്ഥാന്‍ ബന്ധം പോലുള്ള അതീവ ഗുരുതരമായുള്ള ആരോപണങ്ങള്‍ ഇദ്ദേഹത്തെ ഏറ്റവുമധികം ആളുകളുടെ ഇടയില്‍ വെറുക്കപെട്ടവനാക്കുന്നു.അതിനാല്‍ ഒന്നാം സ്ഥാനതിനര്‍ഹന്‍ ഇദ്ദേഹം തന്നെ.